Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
മയക്കുമരുന്നിന്റെ മായയില്‍ ആഞ്ചലീന
എല്‍എസ്ഡി എന്ന ശക്തിയേറിയ മയക്കുമരുന്ന് ലേശം അകത്താക്കിയാണ് ഹോളിവുഡ് സുന്ദരി ആഞ്ചലീനാ ജോളി ഡിസ്നി ലാന്റിലേയ്ക്ക് പുറപ്പെട്ടത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സാമ്രാജ്യത്തിലേയ്ക്ക് ചെല്ലുന്പോള്‍ അല്‍പ്പം ഭാവനയൊക്കെ തനിക്കും വേണ്ടെ എന്നു കരുതിയാവാം മരുന്നടി.
എന്തായാലും അവിടെ എത്തിയതോടെ ഭാവന അതിരുകടന്നതായി ആഞ്ചലീന തന്നെ സമ്മതിച്ചു. ഡിസ്നി ലാന്‍ഡില്‍ വച്ച് മിക്കിമൗസിനെയും മറ്റും കണ്ടത്തോടെ 'ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡി'ല്‍ എത്തിയ പോലെയായി ആഞ്ചലീനയുടെ അവസ്ഥ. ജീവിതത്തെ വെറുക്കുന്ന മധ്യവയസ്കനായാണത്രേ മിക്കിമൗസിനെ കണ്ടപ്പോള്‍ സുന്ദരിയ്ക്ക് അനുഭവപ്പെട്ടത്.
പല തരത്തിലുളള മയക്കുമരുന്നുകളും താന്‍ ഉപയോഗിച്ചിരുന്നതായും ആഞ്ചലീന പറഞ്ഞു. കോക്ക്, ഹെറോയിന്‍, എക്സ്റ്റെസി തുടങ്ങിയവയൊക്കെ ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതൊന്നും കഴിക്കാറില്ലെന്നാണ് ഈ ഹോളിവുഡ് സുന്ദരി പറയുന്നത്.
താന്‍ പരീക്ഷിച്ചതില്‍ ഏറ്റവും ഉപദ്രവകാരിയായത് കാനാബിസ് എന്ന മയക്കുമരുന്നാണെന്നും അത് തലയ്ക്ക് പിടിച്ചതോടെ താന്‍ നിര്‍ത്താതെ ചിരിക്കാന്‍ തുടങ്ങിയെന്നുമാണ് ആഞ്ചലീനയുടെ വെളിപ്പെടുത്തല്‍.
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'