Don't Miss!
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പ്രശസ്ത ഓസ്ട്രേലിയന്‍ സംവിധായകന് പോള്‍ കോക്സ് അന്തരിച്ചു
പ്രശസ്ത ഓസ്ട്രേലിയന്‍ സംവിധായകന് പോള്‍ കോക്സ് അന്തരിച്ചു. 76 വയസായിരുന്നു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഓസ്ട്രേലിയന്‍ ഡയറക്ടേഴ്സ് ഗില്‍ഡാണ് പോള്‍ കോക്സിന്റെ മരണവാര്‍ത്ത പുറത്ത വിട്ടത്.
ഓസ്ട്രേലിയന്‍ സ്വതന്ത്ര്യസിനിമയുടെ പിതാവെന്നാണ് പോള്‍ കോക്സ് അറിയപ്പെട്ടിരുന്നത്. 20ഓളം സിനിമകള്‍ സംവിധാനം ചെയ്ത പോള്‍ കോക്സ് ഒട്ടേറെ ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ സംവിധാനം ചെയ്തതുള്‍പ്പടെയുള്ള 17ഓളം ചിത്രങ്ങളില്‍ പോള്‍ കോക്സ് അഭിനയിച്ചിട്ടുമുണ്ട്.
മാന്‍ ഓഫ് ദി ഫളവേഴ്സ്, ഫോഴ്സ് ഓഫ് ഡെസ്റ്റിനി, ലോണ്‍ലി ഹാര്‍ട്ട്സ്, മൈ ഫസ്റ്റ് വൈഫ് എന്നിവയാണ് കോക്സ് സംവിധാനം ചെയ്തവയില് പ്രധാനപ്പെട്ടത്.1940ല്‍ നെതര്‍ലന്റിലാണ് കോക്സിന്റെ ജനനം.
പോള്‍ കോക്സിന് ഇന്ത്യയോടും കേരളത്തോടും വൈകാരികമായ ഒരു അടുപ്പമുണ്ടായിരുന്നു. 2012ലെ കേരള ചലച്ചിത്ര മേളയില്‍ കോക്സായിരുന്നു ജൂറി ചെയര്മാന്.
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'
-
ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞെന്ന കഥകള്‍ നിര്‍ത്താം! വിവാഹവാര്‍ഷികമാഘോഷിച്ച് താരദമ്പതിമാര്‍