Don't Miss!
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- News 'തൃശൂരിൽ ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു, പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും'; ടിഎൻ പ്രതാപൻ
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
യുദ്ധചിത്രവുമായി സ്പീല്‍ബര്‍ഗ് വീണ്ടുമെത്തുന്നു
യുദ്ധചിത്രവുമായി ഹോളിവുഡിന്റെ മാസ്റ്റര്‍ ക്രാഫ്ട്മാന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് .യുദ്ധഫോട്ടോഗ്രാഫറുടെ ജീവിതമാണ് ഇക്കുറി പ്രമേയമാക്കുന്നത്.
വിഖ്യാത ഫോട്ടോജേര്‍ണലിസ്റ്റ് ലിന്‍സേ അഡാരിയോയുടെ പുസ്തകം വാട്ട് ഐ ഡു, എ ഫോട്ടോഗ്രാഫേഴ്സ് ലൈഫ് ഓഫ് ലവ് ആന്‍ഡ് വാര് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയായിരിക്കും സ്പീല്‍ബര്‍ഗിന്റെ സിനിമ.
കൂടാതെ അഫ്ഗാനിസ്ഥാന്, ഇറാഖ്, ഇസ്രയേല്‍, കോംഗോ, ലിബിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലിന്സേയെ ലിബിയയില്‍ കേണല്‍ ഗദ്ദാഫിയുടെ സൈന്യം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിനുശേഷമാണു ലിന്‍സേ അഡാരിയോ മുഖ്യധാരയില്‍നിന്നു മാറി കുടുംബത്തിനൊപ്പം ജീവിതം ചെലവഴിക്കുന്നത്. എക്സ്മെന്‍, ഹംഗര്‍ ഗെയിംസ് സിനിമകളിലൂടെ ശ്രദ്ധേയയായ ജെന്നീഫര്‍ ലോറന്സായിരിക്കും ലിന്സേയെ അവതരിപ്പിക്കുക.
റോവാള്‍ഡ് ഡാല്ഹിന്റെ കുട്ടികളുടെ ക്ലാസിക് ബി.എഫ്.ജിയുടെ പുതിയ സിനിമാരൂപം, ഇന്ത്യാനാ ജോണ്‍സിന്റെ അഞ്ചാംഭാഗം, ടോം ഹാങ്ക്സിനൊപ്പമുള്ള സ്പൈ ത്രില്ലര്‍ സെന്റ് ജെയിംസ് പ്ലെയ്സ് എന്നീ സിനിമകള്ക്കിടയിലാണു സ്പീല്‍ബര്‍ഗ് യുദ്ധചിത്രമൊരുക്കുന്നത്.
ജൂതക്കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ്, സേവിംഗ് ദി പ്രൈവറ്റ് റ്യാന്‍ എന്നിവയാണു യുദ്ധപശ്ചാത്തലമുള്ള സ്പീല്‍ബര്‍ഗിന്റെ വിഖ്യാതസിനിമകള്‍.
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!