Don't Miss!
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- News സൗദി അറേബ്യയുടെ 'രഹസ്യ മോഹം'; സാധ്യമായാല്‍ ഇന്ത്യ വെട്ടിലാകും... ഇറാന് സഹായിക്കുമോ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
42 മിനിറ്റ് നീളുന്ന മേളയുടെ മുദ്രചിത്രം
42 മിനിറ്റ് നീളുന്ന മേളയുടെ മുദ്രചിത്രം
മാര്‍ച്ച് 26, 2002
തിരുവനന്തപുരം: പുനരധിവാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വി. കെ. പ്രകാശ് സംവിധാനം ചെയ്ത മുദ്രചിത്രമാണ് കേരളത്തിന്റെ ഏഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചലച്ചിത്രമേളയുടെ സന്ദേശം ഉള്‍ക്കൊള്ളുന്നതാണ് ഈ മുദ്രചിത്രം.
മേള നടക്കുന്ന എല്ലാ തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനു മുമ്പായി പ്രദര്‍ശിപ്പിക്കുന്ന മുദ്ര ചിത്രത്തിന് 42 മിനുട്ട് ദൈര്‍ഘ്യമാണുള്ളത്. ചലച്ചിത്രമേളയുടെ എംബ്ലമായ തോല്‍പ്പാവക്കൂത്ത് (അന്തരിച്ച സംവിധായകന് അരവിന്ദനാണ് ഇത് രൂപപ്പെടുത്തിയത്) പ്രദര്‍ശിപ്പിച്ചതിനു ശേഷമാണ് മുദ്രചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ആനിമേഷന്റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
സംഗീത സംവിധായകന് ഔസേപ്പച്ചാനാണ് ആമുഖ ചിത്രത്തിന് സംഗീതം നല്‍കിയിട്ടുള്ളത്.
ജാപ്പനീസ് സംവിധായകനായ കാഹെ ഒഗുരി, ബംഗാളി സംവിധായകനായ മൃണാള്‍സെന്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കാനെത്തും. ഒഗുരിയുടെ സ്ലീപ്പിംഗ് മാന്‍ എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഏപ്രില്‍ രണ്ടിന് ലോ ബഡ്ജറ്റ് ചിത്രങ്ങളെ കുറിച്ച് നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത് മൃണാള്‍സെന്നാണ്.
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!