Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ശേഷം ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ല: ടി. വി. ചന്ദ്രന്
ശേഷം ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ല: ടി. വി. ചന്ദ്രന്
ഏപ്രില്‍ 02, 2002
തിരുവനന്തപുരം: നല്ലൊരു ചിത്രത്തിന് മേളയില്‍ പ്രദര്‍ശനം നിഷേധിക്കുന്നത് ചിത്രത്തിന്റെ സംവിധായകനോട് ചെയ്യുന്ന അനീതിയാണെന്ന് ഓപ്പണ്‍ ഫോറത്തില്‍ ടി. വി. ചന്ദ്രന് പറഞ്ഞു.
ചലച്ചിത്രമേളയുടെ നാലാം ദിവസമായ ഏപ്രില്‍ ഒന്ന് തിങ്കളാഴ്ച നടന്ന ഓപ്പണ്‍ ഫോറത്തില്‍ ശേഷവും കമലിന്റെ മേഘമല്‍ഹാറും മേളയില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ചുള്ള വിവാദത്തോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രന്.
മത്സരവിഭാഗത്തില്‍ ഒരു ചിത്രം ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള നിയമങ്ങളൊന്നും തനിക്കറിയില്ല. പക്ഷേ അക്കാദമി ഭാരവാഹികള്‍ നല്ല ചിത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ അത് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല- ചന്ദ്രന് പറഞ്ഞു.
അക്കാദമി ഭരണസമിതി അംഗത്തിന്റെ ചിത്രം ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കില്‍ ശേഷം മേളയുടെ മത്സരവിഭാഗത്തില്‍ ഉള്പ്പെടുത്തില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകനും അക്കാദമി വൈസ് ചെയര്‍മാനുമായ ടി. കെ. രാജീവ്കുമാര്‍ വ്യക്തമാക്കി.
ശേഷം മേളയുടെ മത്സരവിഭാഗത്തില്‍ പെടുത്തുമ്പോള്‍ മേളയുടെ കമ്മിറ്റി തയ്യാറാക്കിയ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് രാജീവ്കുമാര്‍ പറഞ്ഞു.
ചന്ദ്രന്റെ ഡാനിയും മത്സരവിഭാഗത്തില്‍ മേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മത്സരവിഭാഗത്തിലെ ഏഴ് ചിത്രങ്ങളുടെ സംവിധായകരാണ് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തത്. ഗബ്രിയേല ഡേവിഡ് (ടാക്സി- ആന്‍ എന്‍കൗണ്ടര്‍), ആന്ദ്രെ കോള്ട്സെല് (ഡാമിന്റ് മീറ്റ്), ഖാലിദ് ഗോര്ബല് (ഫാത്മ), വാംഗ് ചോ (ദി ഓര്‍ഫന്‍ ഒഫ് അനിയാംഗ്), ലിന്റണ് സാമിയെ (പിക് പോക്കറ്റ്) എന്നിവരാണ് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത മറ്റ് സംവിധായകര്‍.
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ