Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
അലി സോവയ്ക്ക് സുവര്‍ണ ചകോരം
അലി സോവയ്ക്ക് സുവര്‍ണ ചകോരം
ഏപ്രില്‍ 07, 2001
തിരുവനന്തപുരം: ആറാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്കാരവും നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസിയുടെ പുരസ്കാരവും മൊറോക്കോ ചിത്രമായ നേടി.
സംവിധാനം ചെയ്ത തത്താഖി വത്താനോബ (ജപ്പാന്) ആണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്. മലയാള ചിത്രമായ രചനയ്ക്ക് ചിത്രത്തിന്റെ സംവിധായകന് കൂടിയായ കെ. പി. കുമാരന് പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് സുബ്രഹ്മണ്യം ശാന്തകുമാര്‍ സംവിധാനം ചെയ്ത മണ്കോലങ്ങളാണ്.
കാസാബ്ലാങ്കയിലെ തെരുവ്കുട്ടികളുടെ കഥയാണ് നബില്‍ അയൗച്ച് സംവിധാനം ചെയ്ത അലി സോവ പറയുന്നത്. ഭാവതീവ്രതയും സാമൂഹ്യപ്രസക്തിയുമുള്ളതാണ് ഈ ചിത്രമെന്ന് ജൂറി വിലയിരുത്തിയതായി ഏപ്രില്‍ ഏഴ് ശനിയാഴ്ച അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് ജൂറി അദ്ധ്യക്ഷന്‍ ഇസ്തവാന്ഗാള് അറിയിച്ചു.
മികച്ച ചിത്രത്തിന് സുവര്‍ണചകോരവും മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക. മികച്ച സംവിധായകന് മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും നല്കി.
മുഖ്യമന്ത്രി ഇ. കെ. നായനാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ചടങ്ങില്‍ വിതരണം ചെയ്്തു. സാംസ്കാരിക വകുപ്പ് മന്ത്രി ടി. കെ. രാമകൃഷ്ണന് അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ഹൈക്കോടതി സ്റേ
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'