Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ആദാമിന്റെ മകനെ ഭയക്കുന്നവര്‍ ആരൊക്കെ
കാഞ്ചീവരം എന്ന തന്റെ ചിത്രത്തിനും മുമ്പ് ഈ അവസ്ഥ ഉണ്ടായിരുന്നുവെന്നാണ് ചെയര്മാന് പ്രിയദര്ശന് പറയുന്നത്. ഭേദഗതി ചെയ്യാന്‍ കഴിയാത്ത അത്ര കടുപ്പമുള്ളതാണോ ഈ സാങ്കേതിക നിയമങ്ങള്‍, അല്ലെങ്കില്‍ രണ്ടു രാജ്യാന്തരമേളയില്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടാലുള്ള പ്രശ്നമെന്താണ് എന്നും മനസ്സിലാകുന്നില്ല.
സത്യം അതാവാന്‍ തരമില്ല, അബുവിനെ ആരൊക്കെയോ ഭയക്കുന്നുണ്ട്. ഇനിയും അംഗീകാരങ്ങള്‍ വാരിക്കൂട്ടും അബു എന്ന ഭയപ്പാട്, ഒരുപാട് പേരുടെ ഉറക്കം കെടുത്തുന്നുണ്ട്. ഓസ്ക്കാറില്‍ എന്തെങ്കിലും അബു നേടിയെടുത്താല്‍ ചിലര്‍ക്കൊക്കെ ഹൃദയസ്തംഭനം വരെ സംഭവിച്ചുകൂടായ്കയില്ല അതാണ് ഇവിടുത്തെ അവസ്ഥ.
ഏതായാലും ഈ നിലപാടുകള്‍ അത്ര ശുഭകരമല്ല എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പതിനൊന്ന് സിനിമകളാണ് ഇപ്പോള്‍ മത്സരവിഭാഗത്തില്‍ ഉള്ളത്. ആദിമധ്യാന്തം ഡിവിഡി സെലക്ഷന് കമ്മിറ്റിക്ക് മുന്നില്‍ വന്നത് പിന്നീട് ആരോ ബോധപൂര്‍വ്വം മാറ്റി എന്നാണ് സെലക്ഷന് കമ്മിറ്റി ചെയര്മാന് പറയുന്നത്.
വമ്പന്മാരുടെ സിനിമകള്‍ തള്ളിപോയപ്പോള് അവശേഷിക്കുന്നത് രണ്ട് നവാഗതരുടെ ചിത്രങ്ങള്‍, ഇക്കാര്യം ദഹിക്കാത്തവരാണ് ഇതില്‍ കളിച്ചതെന്ന് ഉറപ്പായിരിക്കുന്നു. യോഗ്യതയുണ്ടായിട്ടും ഒരു മലയാളം ചിത്രം പോലും ഉള്‍പ്പെടുത്താതെ മലയാളി ഈ മേളയെ അതിജീവിച്ചേക്കും ഒരിക്കലും മാറാത്ത ചില നിലപാടുകള്‍പോലെ. ഇത് നാണക്കേടുതന്നെയാണ് തിരുത്താന്‍ ഇനിയും സമയമുണ്ട്.
ആദ്യപേജില്‍ കേരള ചലച്ചിത്രമേളയില്‍ പാരകളുടെ കളി
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'