Don't Miss!
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
ഹംബര്‍ടോ സോളാസ് ജൂറി ചെയര്മാന്
ഹംബര്‍ടോ സോളാസ് ജൂറി ചെയര്മാന്
ഡിസംബര്‍ 09, 2003
തിരുവനന്തപുരം: കേരളത്തിന്റെ എട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലെ ചിത്രങ്ങളെ വിലയിരുത്തുന്ന ജൂറിയുടെ ചെയര്മാന് ലാറ്റിനമേരിക്കന്‍ സംവിധായകന് ഹംബര്‍ടോ സോളാസ് ആയിരിക്കും.
അഞ്ചംഗ ജൂറിയില്‍ സെനഗലിലെ ചലച്ചിത്രപ്രതിഭ മോസ സേനെ അബ്സ, ആസ്ട്രിയന്‍ ചലച്ചിത്ര നിരൂപകന് ഹെല്‍മട്ട് ഗ്രോസ്ചപ് ഇന്‍സ്ബ്രുക്, ഇന്തോനേഷ്യന്‍ സംവിധായകന് ഗാരിന്‍ നുഗ്രഹോ, ബംഗാളി സംവിധായകന് ഋതുപര്‍ണഘോഷ് എന്നിവരാണ് അംഗങ്ങള്‍.
19 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ഇവയില്‍ നാല് മലയാളം ചിത്രങ്ങളുണ്ട്. ആറ് ചിത്രങ്ങള്‍ നവാഗത സംവിധായകരുടേതാണ്.
ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും സുവര്‍ണചകോരം നല്‍കും. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. മികച്ച സംവിധായകനും മികച്ച നവാഗത സംവിധായകനും രജതചകോരവം നല്‍കും. മികച്ച സംവിധായകനും മൂന്ന് ലക്ഷം രൂപയും മികച്ച നവാഗത സംവിധായകന് രണ്ട് ലക്ഷം രൂപയാണ് അവാര്‍ഡായി നല്‍കുക. പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് ഒരു ലക്ഷം രൂപ നല്‍കും.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'