Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
നേരത്തിന് ശേഷം പുത്രന് ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്: പൃഥ്വിരാജ്
പൈറസിയെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം തിയേറ്ററുകളുകള് മികച്ച അഭിപ്രായങ്ങള്‍ തേടി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ഈ നേരത്തിനും പ്രേമത്തിനും ഇടയില്‍ മറ്റൊരു ചിത്രത്തെ കുറിച്ച് അല്‍ഫോണ്‍സ് ചിന്തിച്ചിരുന്നു. അതിലെ നായകനായി പരിഗണിച്ചിരുനന്ത് പൃഥ്വിരാജിനെ ആയിരുന്നത്രെ.
അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അല്‍ഫോണ്‍സിന്റെ സിനിമാ കാഴ്ചപ്പാടുകളെ കുറിച്ചും അല്ഫോണ്സിലെ സംവിധായകനെ കുറിച്ചും പൃഥ്വിരാജ് വാചാലനായി. തുടര്‍ന്ന് വായിക്കൂ...
നേരത്തിന് ശേഷം പുത്രന് ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്
നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് ചെയ്യേണ്ടിയിരുന്ന ചിത്രത്തില്‍ താനായിരുന്നു അഭിനയിക്കേണ്ടിയിരുന്നത് എന്ന് പൃഥ്വിരാജ് പറഞ്ഞു
നേരത്തിന് ശേഷം പുത്രന് ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്
അല്‍ഫോണ്‍സ് പുത്രനില്‍ നിന്ന് ഇതിലും വളരെയേറെ പ്രതീക്ഷിക്കുന്നു എന്നും പൃഥ്വി പറയുന്നു
നേരത്തിന് ശേഷം പുത്രന് ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്
നേരം എന്ന ചിത്രത്തിന് ശേഷം ഷട്ടറിന്റെ റീമേക്ക് അല്‍ഫോണ്‍സ് ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നു. അത് ഞാന്‍ അഭിനയിക്കേണ്ട സിനിമയിയാരുന്നു എന്നാണ് പൃഥ്വി പറഞ്ഞത്. അന്ന് ആ സിനിമയുമായി ബന്ധപ്പെട്ട് മുംബൈയില്‍ തങ്ങള്‍ പലപ്രാവശ്യം ഇരുന്നിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു
നേരത്തിന് ശേഷം പുത്രന് ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്
അന്നേ അയാള്‍ അസാധാരണമായി ചിന്തിക്കുന്ന ഫിലിം മേക്കറായി മനസ്സിലായിട്ടുണ്ടെന്ന് പൃഥ്വി പറഞ്ഞു. ഒരു സീന്‍ പറയുമ്പോള്‍ അതിന്റെ വേര്‍ഷന്‍ വളറെ വ്യത്യസ്തമായിരുന്നത്രെ.
നേരത്തിന് ശേഷം പുത്രന് ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്
പ്രേമം വന്നു. അതിനെക്കാള്‍ മുകളിലാണ് അല്‍ഫോണ്‍സ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വലിയ കാര്യങ്ങള്‍ ഇനിയും അല്‍ഫോണ്‍സില്‍ നിന്ന് പ്രതീക്ഷിക്കുന്നു- പൃഥ്വിരാജ് പറഞ്ഞു.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?