Don't Miss!
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
സായി പല്ലവിക്ക് മുഖക്കുരുവുള്ള ആള്‍ക്കാരോട് പറയാനുള്ളത്?
മലരിന്റെ മുഖക്കുരുവിനെ പോലും മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു എന്നാണ് പ്രേമത്തിന്റെ വമ്പന്‍ വിജയം നല്കുന്ന സൂചന. ജോര്ജ്ജിനെന്നപോലെ ആര്‍ക്കും മലരിന്റെ മുഖക്കുരു ഒരു പ്രശ്നമായി തോന്നിയതേയില്ല.
എന്നാല്‍ ഈ മുഖക്കുരു മാറ്റാന്‍ താന്‍ പലവഴികളും നോക്കിയിട്ടുണ്ടെന്ന് മലരായി എത്തിയ സായി പല്ലവി അടുത്തിടെ നല്കി അഭിമുഖത്തില്‍ പറഞ്ഞു. ക്രീമുകളും മരുന്നുകളും ഒക്കെ പുരട്ടി നോക്കിയിട്ടുണ്ടത്രെ. എന്നിട്ടൊന്നും ഫലം കണ്ടില്ല.
ഇപ്പോള്‍ ജോര്‍ജ്ജയില്‍ മെഡിസിന് പഠിച്ചുകൊണ്ടിരിക്കുകയാണ് സായി. ജോര്‍ജ്ജയിലെ ഇത്ര നല്ല കാലാവസ്ഥയിലും മുഖക്കുരു മാറാത്തതെന്താണെന്ന് ചിന്തിക്കാറുണ്ടത്ര. മുഖക്കുരുവിനെ പേടിച്ച് പൊതുവെ താന്‍ സ്പൈസിയായ ഭക്ഷണങ്ങളൊന്നും കഴിക്കാറില്ലെന്നും സായി പല്ലവി പറഞ്ഞു.
പ്രേമത്തിന്റെ കഥ പറഞ്ഞപ്പോള്‍, മുഖക്കുരുവുള്ള നായികയെ ആര്‍ക്കെങ്കിലും ഇഷ്ടമാകുമോ എന്ന് അല്‍ഫോണ്‍സ് പുത്രനോട് ചോദിച്ചിരുന്നു. സിനിമ പുറത്തിറങ്ങുമ്പോള്‍ ഈ പരാതി മാറുമെന്നായിരുന്നു പോലും ്അന്ന് അല്‍ഫോണ്‍സ് നല്കിയ മറുപടി. അതു തന്നെ സംഭവിച്ചു എന്ന് സായി പറയുന്നു. അതുകൊണ്ട് മുഖക്കുരുവിനെ ഓര്‍ത്ത് ആര്‍ക്കും ഒരു അപകര്‍ഷതാ ബോധം വേണ്ടെന്നാണ് സായി പല്ലവിക്ക് പറയാനുള്ളത്.
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?