Don't Miss!
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- News തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് എത്ര കുപ്പി മഷിയെന്ന് അറിയുമോ? പൊട്ടിച്ച് ഒഴിച്ചാല്‍ മഷിപ്പുഴയാകും
- Sports IPL 2024: ധോണി തകര്‍ത്തടിക്കുന്നു, എന്നിട്ടും കളിക്കുന്നത് 8ാം നമ്പറില്‍! കാരണം ഫ്ളമിങ് പറയുന്നു
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
നല്ലത് പറഞ്ഞുതരാന്‍ വന്നവരെ ശത്രുക്കളാക്കി, ചെറുപ്പത്തിലേ നടിയായത് ശാപമായിപ്പോയി എന്ന് ചാര്‍മിള
ധനം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ചാര്‍മിള എന്ന നടിയെ മലയാളി പ്രേക്ഷകര്‍ പരിചയപ്പെട്ടത് പിന്നീടിങ്ങോട്ട് കേളി, കാബൂളിവാല, കടല്‍, രാജധാനി, അറേബ്യ തുടങ്ങി ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
അങ്ങനെ ഒരു ബന്ധം ഉണ്ടായത് എന്റെ മാത്രം തെറ്റാണ്, അദ്ദേഹത്തിന്റെ മറവി അദ്ദേഹത്തെ രക്ഷിക്കട്ടെ
ബാബു ആന്റണിയുടെ മുന്‍ കാമുകി എന്ന നിലയില്‍ ചാര്‍മിളയെ അറിയുന്നവരുമുണ്ട്. എന്നാല്‍ ആ പ്രണയ ബന്ധത്തിന് ശേഷം ചാര്മിളി വിവാഹിതയായി.. ഒന്നല്ല, രണ്ടുവട്ടം... രണ്ടും വിവാഹ മോചനത്തില്‍ അവസാനിച്ചു. ജീവിതത്തിലെ തെറ്റായ തീരുമാനങ്ങളെ കുറിച്ച് പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയ ചാര്‍മിള വെളിപ്പെടുത്തുകയുണ്ടായി.
അച്ഛന് പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍
അന്ന് അച്ഛനമ്മയെ അനുസരിച്ച് ജീവിച്ചിരുന്നെങ്കില്‍ ഇന്നീ ജീവിതം ഇങ്ങനെയാകുമായിരുന്നില്ലെന്ന് ചാര്‍മിള പറയുന്നു. അച്ഛന്റെയും അമ്മയുടെയും വാക്കുകള്‍ കേട്ട് ജീവിക്കുന്നതാണ് ഏറ്റവും പ്രധാനമെന്നും അതിന് ഒരിക്കലും സാധിച്ചില്ല
നല്ലതു പറഞ്ഞു തരാന്‍ വന്നവര്‍
ജീവിതത്തില്‍ നല്ലതു പറഞ്ഞു തരാന്‍ വന്നവരെയെല്ലാം ശത്രുക്കളാക്കി. പക്വതയില്ലാത്ത രണ്ട് വിവാഹങ്ങളും വിവാഹ മോചനങ്ങളുമായിരുന്നെന്നും ചാര്‍മിള വനിതയ്ക്ക് നല്കിചയ അഭിമുഖ്തില് പറഞ്ഞു.
അഭിനയം ശാപമായത്
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് ചാര്‍മിള. ചെറുപ്പത്തിലെ നടിയാകാനുള്ള ഭാഗ്യം ലഭിച്ചിരുന്നെങ്കിലും മറ്റൊരര്‍തഥത്തില്‍ അത് ശാപമായിരുന്നെന്നും ചാര്‍മിള പറയുന്നു
കൗമാരത്തിന്റെ ഭ്രമം
എന്റെ കൗമാരവും യൗവനവും ഭ്രമങ്ങള്‍ക്ക് പിന്നാലെയായിരുന്നു. ഏറ്റവും വിലകൂടിയ വസ്ത്രങ്ങള്‍, ചെരുപ്പ്, മേക്കപ്പ് സാധനങ്ങള്‍ അങ്ങനെയെല്ലാം വാങ്ങി കൂട്ടുമായിരുന്നു. ഇത് അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചിരുന്നുവെന്ന കാര്യം അന്ന് താന്‍ മനസ്സിലാക്കിയില്ലെന്നും എല്ലാം മനസ്സിലാക്കുന്നതിന് മുമ്പ് അച്ഛന് മരിച്ചെന്നും ചാര്‍മിള പറഞ്ഞു
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
-
അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല