Don't Miss!
- Lifestyle നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Sports IPL 2024: തങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍ക്ക് ഓവറില്ല; പാണ്ഡ്യെ ബുംറയെ ഉപയോഗിച്ചില്ലെന്ന് ക്ലാസെന്
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
'കമല്‍ തമിഴര്‍ക്ക് വേണ്ടിയാണ് അഭിനയിക്കുന്നത്, മോഹന്‍ലാല്‍ മലയാളികള്‍ക്ക് വേണ്ടിയും'
മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ റീമേക്കായ പാപനാശത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതുമുതല്‍ പലരും മോഹന്‍ലാലിനെയും കമല്‍ ഹസനെയും ഇഴകീറി പരിശോധിച്ച്, താരതമ്യം ചെയ്യുകയാണ്. കമലിന്റെയും മോഹന്‍ലാലിന്റെയും അഭിനയത്തെ താരതമ്യപ്പെടുത്തരുതെന്നാണ് ഈ രണ്ട് കഥാപാത്രങ്ങളെയും സൃഷ്ടിച്ച സംവിധായകന് ജീത്തു ജോസഫിന് പറയാനുള്ളത്
എന്റെ രണ്ട് കഥാപാത്രങ്ങളെയും ഇന്ത്യന്‍ സിനിമയിലെ രണ്ട് ലജന്റ്സ് അവതരിപ്പിച്ചു എന്നുള്ളത് ഒരു സംവിധായകന് എന്ന നിലയില്‍ എന്റെ ഏറ്റവും വലിയ സന്തോഷമാണ്, ജീത്തു പറഞ്ഞു തുടങ്ങി. പക്ഷെ രണ്ട് പേരെയും താരതമ്യം ചെയ്യാന്‍ പറ്റില്ല. മോഹന്‍ലാലിന്റെ അഭിനയ രീതിയല്ല കമല്‍ ഹസന്റേത്. കമല്‍ ഹസന് തമിഴ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുന്ന രീതിയിലാണ് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ കേരളത്തിലെ പ്രേക്ഷകര്‍ക്ക് വേണ്ടിയും.
കഥാപാത്രവും കഥയും ഒന്നു തന്നെയാണെങ്കിലും രണ്ട് പേരുടെയും മെത്തേഡ് ഓഫ് ആക്ടിങ് വ്യത്യസ്തമാണെന്നും ജീത്തു ജോസഫ് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തമിഴിന്റെ രീതിയ്ക്ക് ഇണങ്ങുന്ന രീതിയില്‍ രംഗങ്ങളില്‍ അല്‍പ്പസ്വല്‍പ്പം മാറ്റങ്ങള്‍ വരുത്തിയതൊഴിച്ചാല്‍ കഥാഗതിയ്ക്ക് യാതൊരു മാറ്റവും പാപനാശത്തില്‍ കൊണ്ടുവന്നിട്ടില്ല. ചിത്രം ജൂലൈ ആദ്യവാരം റിലീസ് ചെയ്യും- ജീത്തു പറഞ്ഞു
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'