Don't Miss!
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- News അശാന്തിയുടെ താഴ്വരയായി പശ്ചിമേഷ്യ; തുറന്ന യുദ്ധം അകലെയല്ല, ഇറാഖിലെ ആക്രമണം നൽകുന്ന സന്ദേശം എന്ത്?
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ഒരിക്കലും നീ ഒരു താരമാകാന്‍ പാടില്ല; അനൂപിന് രഞ്ജിത്ത് നല്കിയ ഉപദേശം
ഒരു ജന്മത്തില് തന്നെ പല ജന്മങ്ങളായി ജീവിയ്ക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് അഭിനേതാക്കാളെന്ന് അനൂപ് മേനോന്. ഒരിടത്ത് പാവയും മറ്റൊരിടത്ത് കരിങ്കുന്നം സിക്സസും മറ്റൊരിടത്ത് പത്ത് കല്പനകളുമൊക്കെയാകുമ്പോള്... പല പല വേഷങ്ങള്‍ കെട്ടുകയാണ്.
അതേ സമയം സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ വളരെ സെലക്ടീവാണെന്നും അനൂപ് മേനോന് പറഞ്ഞു. തേടിവരുന്ന പത്ത് കഥകളില്‍ രണ്ടെണ്ണമാണ് തിരഞ്ഞെടുക്കുന്നത്.
തിരക്കഥ എന്ന ചിത്രം കഴിഞ്ഞ് പോകുമ്പോള്‍ രഞ്ജിയേട്ടന് (രഞ്ജിത്ത്) എന്നോട് പറഞ്ഞു, താങ്കളൊരു താരമാകാതിരിക്കട്ടെ, എപ്പോഴും ഒരു നല്ല നടനാകാന്‍ കഴിയട്ടെ. അതിനാണ് താനെന്നും ശ്രമിയ്ക്കുന്നത് എന്ന് അനൂപ് പറയുന്നു.
താരം ആകുക എന്നത് ഒരിക്കലും മോശപ്പെട്ട കാര്യമല്ല എന്നും അനൂപ് മേനോന് പറഞ്ഞു. ഒരുപാട് കഠിനാധ്വാനത്തിന്റെ ഫലമാണ് ഒരു താരം. നന്നായി ഡാന്‍സ് ചെയ്യുന്ന, നന്നായി ഫൈറ്റു ചെയ്യുന്ന, അതിനൊക്കെ അപ്പുറം നല്ലൊരു അഭിനേതാവും ആയിരിക്കണം താരം. എനിക്കതിനൊന്നുമുള്ള കഴിവില്ല. എന്നെ സംബന്ധിച്ച് നന്നായി അഭിനയിക്കാന്‍ ശ്രമിയ്ക്കുക എന്നതാണ് കാര്യം- അനൂപ് പറഞ്ഞു.
ഞാന്‍ മോശപ്പെട്ട കാര്യങ്ങള്‍ കേള്‍ക്കില്ല, മോശപ്പെട്ട കാര്യങ്ങള്‍ പറയില്ല; അനൂപ് മേനോന്
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച