Don't Miss!
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ
ലക്ഷദ്വീപിന്റെ സൗന്ദര്യവുമായി മറ്റൊരു ചിത്രം കൂടെ മലയാളത്തില്‍ തയ്യാറെടുക്കുകയാണ്. തിരക്കഥാകൃത്ത് സച്ചി സംവിധാനം ചെയ്യുന്ന അനാര്‍ക്കലി. ലക്ഷദ്വീപിന്റെ സൗന്ദര്യം കേരളത്തിലുള്ള മലയാളി പ്രേക്ഷകരെ കാണിക്കാനും അനുഭവിപ്പിക്കാനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും നന്നേ പാടുപെട്ടിട്ടുണ്ട്.
ലക്ഷദ്വീപിലെ കഠിനമായ കാലാവസ്ഥയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. അന്‍പത്തിയഞ്ച് ഡിഗ്രിസെല്‍ഷ്യസ് ചൂടില്‍ നാല്പത് ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാകുമ്പോഴേക്കും ഞങ്ങളെല്ലാവരും വെയിലേറ്റ് കറുത്തു കരിവാളിച്ചു പോയെന്നാണ് മിയ ജോര്‍ജ്ജ് പറയുന്നത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്. അഭിനയാനുഭവത്തെ കുറിച്ച് മിയ പറയുന്നത് തുടര്‍ന്ന് വായിക്കൂ...
ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ
ലക്ഷദ്വീപിലെ കഠിനമായ കാലാവസ്ഥയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. അന്‍പത്തിയഞ്ച് ഡിഗ്രിസെല്‍ഷ്യസ് ചൂടില്‍ നാല്പത് ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാകുമ്പോഴേക്കും ഞങ്ങളെല്ലാവരും വെയിലേറ്റ് കറുത്തുപോയെന്ന് മിയ പറയുന്നു
ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ
കടത്തു ബോട്ടിലൂടെ ദ്വീകള്ക്കിടയിലുള്ള അഭിനയവും വെല്ലുവിളി നിറഞ്ഞതായിരുന്നത്രെ. കടലിലെ കാലാവസ്ഥ മോശമായ സമയത്ത് ബോട്ടുകള്‍ അപകടകരമായി ആടിയുലയുമ്പോഴും ഷൂട്ട് നടത്തേണ്ടതായുണ്ടായിരുന്നു. പലപ്പോഴും പേടികാരണം തങ്ങള്‍ അഭിനയിക്കാന്‍ മറന്നുപോയി. എന്നാല്‍ പ്രേക്ഷകര്‍ക്ക് ചിത്രത്തിലൂടെ ലക്ഷദ്വീപിന്റെ അകക്കാഴ്ചകള്‍ കാണാനാകുമെന്നും നടി പറഞ്ഞു.
ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ
ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊരു മലയാള സിനിമ ലക്ഷദ്വീപില്‍ ചിത്രീകരിക്കുന്നത്. രാമു കര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രമാണ് ഇതിന് മുമ്പ് ഇവിടെ ചിത്രീകരിച്ചത്. താമസിക്കാന്‍ സൗകര്യമുള്ള ഹോട്ടലുകളോ മറ്റോ ഇല്ലാത്തതുകൊണ്ടാണ് ഇവിടെ ഷൂട്ട് നടക്കാത്തതത്രെ.
ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ
മണ്‍സൂണ്‍ മാസത്തിലാണ് പവിഴപുറ്റുകള്‍ നിറം മാറുന്നത്. അതിനാലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോഴാക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് വീടുകളിലായിട്ടാണത്രെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ താമസിച്ചത്. തീക്ഷണമായ ചൂടിനെ തുടര്‍ന്ന് പതിനൊന്നര ആകുമ്പോഴേക്കും കടകളൊക്കെ അടയ്ക്കും. പിന്നെ വൈകിട്ട് അഞ്ചരയ്ക്ക് ശേഷമേ തുറുക്കകുയുള്ളൂ
ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ
പ്രദേശത്ത് ഒരു മലയാള സിനിമ ചിത്രീകരിക്കുന്ന കാഴ്ച അവിടെയുള്ളവര്‍ക്കൊക്കെ ഒരു കൗതുക കാഴ്ച പോലെയായിരുന്നത്രെ. ചിത്രത്തിലെ ഒരു പാട്ട് രംഗത്ത് ജനക്കൂട്ടം ആവശ്യമായി വന്നപ്പോള്‍ പ്രദേശ വാസികളാണത്രെ അഭിനയിച്ചത്.
ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ
ലക്ഷ്വദ്വീപിലെ കവരത്തിയില്‍ ജോലി ചെയ്യുന്ന ഷെറിന് മാത്യു എന്ന ഡോക്ടറുടെ വേഷമാണ് ചിത്രത്തില്‍ മിയ അവതരിപ്പിക്കുന്നത്.
ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ
കവരത്തിയില്‍ ആഴക്കടല്‍ മുങ്ങല്‍ പരിശീലകനായി ജോലി നോക്കുന്ന ശന്തനു എന്ന കഥാപാത്രമായാണ് പൃഥ്വി രംഗത്തെത്തുക. പ്രിയാല്‍ ഗോറാണ് മറ്റൊരു നായിക. ലഖ്നൗവിലെ നവാബി കുടുംബത്തിലുള്ള നാദിറ ഇമാം എന്ന പെണ്‍കുട്ടിയുടെ വേഷമാണ് പ്രിയാല്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ നേവിയിലെ ഒരു റിയര്‍ അഡ്മിറലിന്റെ മകള്‍ കൂടിയാണ് നാദിറ. ബോളിവുഡ് നടന് കബീര്‍ ബേദിയാണ് നാദിറയുടെ പിതാവായ ജാഫര്‍ ഇമാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'