Don't Miss!
- News വയനാട്ടില്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്: രാഹുലിനെതിരെ വിമര്‍ശനം കടുപ്പിച്ച് എല്‍ഡിഎഫ്
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മമ്മൂട്ടിയുടെ മാനറിസങ്ങള്‍ കയറി വന്നു, ദുല്‍ഖറിന് ദേശീയ പുരസ്കാരം നഷ്ടമായി!
അറുപത്തിരണ്ടാമത് ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ അവസാന നിമിഷം വരെ ദുല്‍ഖറിന്റെ പേരും കേട്ടിരുന്നു. ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരമാര്‍ശം ലഭിയ്ക്കുമെന്നായിരുന്നു കേട്ടിരുന്നത്. എന്നാല്‍ പിന്നീടെന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ മാറി മറിഞ്ഞു.
എന്താണ് അവിടെ സംഭവിച്ചത്? ചോദ്യം ദേശീയ അവാര്‍ഡ് ജൂറിയില്‍ ഒരാളായ ഡോ. നന്ത്യത്ത് ഗോപാല കൃഷ്ണനോടാണ്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി.
ദുല്‍ഖര്‍ സല്മാന് ഇതുവരെ അഭിനയിച്ച സിനിമകളില്‍ മികച്ച പ്രകടനമായിരുന്നു ഞാന്‍ എന്ന സിനിമയിലേത്. പക്ഷെ അസാമാന്യ പ്രകടനമൊന്നുമായിരുന്നില്ല. പല സന്ദര്‍ഭങ്ങളിലും അയാളുടെ തനിമയും മമ്മൂട്ടിയുടെ മാനറിസങ്ങളും കയറിവന്നു- ഗോപാലകൃഷ്ണന് പറഞ്ഞു.
താന്‍ 20 മാര്‍ക്ക് നടന് കൊടുത്തെന്നും വ്യക്തിപരമായി അദ്ദേഹത്തിന്റെ പ്രകടനം ഉയര്‍ത്തിപിടിയ്ക്കാന്‍ തനിയ്ക്ക് തോന്നിയില്ലെന്നും നന്ത്യത്ത് ഗോപാലകൃഷ്ന് പറഞ്ഞു. മറ്റുള്ള ജൂറികളും അത്തരത്തിലുള്ള ആവശ്യം ഉയര്ത്തിപിടിച്ചതുമില്ലത്രെ.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്