Don't Miss!
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Automobiles ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- Lifestyle സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
തുടക്കം അടൂര്‍ ചിത്രത്തിലൂടെ
അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചിത്രലേഖ ഫിലിം സൊസൈറ്റി രൂപീകൃതമായപ്പോള്‍ അതിന്റെ ഭാഗമായി തീര്‍ന്ന ഗോപിയുടെ ആദ്യസിനിമാനുഭവം സ്വയംവരമായിരുന്നു.
അടൂരിന്റെ തന്നെ കൊടിയേറ്റം മലയാളസിനിമയുടെ ഊടുംപാവും മാറ്റി നെയ്ത ചിത്രമാണ്.കൊടിയേറ്റത്തിലെ ശങ്കരന് കുട്ടിയെ അവതരിപ്പിച്ച ഗോപി നടനത്തിന്റെ ദേശീയ കീരീടമണിഞ്ഞ് ഭരത് ഗോപിയായിതീര്ന്നു.
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും മികച്ച ചില വേഷങ്ങള്ക്കുവേണ്ടിയാണ് ഭരത് ഗോപി തന്റെ അഭിനയസിദ്ധി പിന്നീട് പുറത്തെടുത്തത്. കഷണ്ടികയറിയ തലയും കറുത്ത്മെലിഞ്ഞ് നീണ്ട ദേഹവും അക്കാലത്ത് സിനിമയുടെ അഭിനയതികവിന്
ഇണങ്ങുന്നതേ ആയിരുന്നില്ല. എന്നാല്‍ തന്റെ അഭിനയമികവു കൊണ്ട് ഗോപി ഇതിനെ മറികടന്നു
നവതരംഗസിനിമയുടെ തന്നെ വക്താവായ് അഭിനയ സപര്യയുടെ പുത്തനുണര്‍വ്വ് പ്രകടിപ്പിച്ച ഭരത് ഗോപിയുടെ അയ്യപ്പന് (യവനിക), ദുശ്ശാസനകുറുപ്പ് (പഞ്ചവടിപ്പാലം), വാസുമേനോന്‍ (പാളങ്ങള്‍), നന്ദ ഗോപന്(ഓര്‍മ്മയ്ക്കായ്), ഷേക്സ്പിയര്
കൃഷ്ണപിള്ള (കാറ്റത്തെ കിളിക്കൂട്), മാമച്ചന് (ആദാമിന്റെ വാരിയെല്ല്), മോഹന്‍ദാസ് (ചിദംബരം) ഈ കഥാപാത്രങ്ങളും സിനിമകളും പ്രേക്ഷകനുസമ്മാനിച്ച തീക്ഷണമായ ഉണര്‍വ്വും ഊര്‍ജ്ജവുമാണ് മലയാളസിനിമയുടെ യൗവ്വനത്തെ
ബലപ്പെടുത്തിയത്.
അടുത്തപേജില്‍
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്