Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
അരങ്ങിലെ അഭിനയസാമ്രാട്ട്
1985 ല്‍ ഗവ.ഓഫ് ഫ്രാന്‍സ് നല്കുന്ന മികച്ച പെര്‍ഫോര്‍മര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഇന്ത്യയില്‍ ഈ അവാര്‍ഡ് ലഭിച്ചവര്‍ സ്മിതാപാട്ടീല്‍, നസിറുദ്ദീന്‍ ഷാ, ഓംപുരി, അമിതാഭ് ബച്ചന് എന്നിവരാണ്. ഭരത് അവാര്‍ഡിന് പുറമേ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകള്‍ നാലുതവണ നേടാനും ഭരത്ഗോപിയ്ക്കായി.
3 വര്‍ഷം ഫിലിംഫെയര്‍ അവാര്‍ഡും നേടി. നാലുതവണ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ ഗോപിയ്ക്ക് രണ്ടു തവണ
ഗള്‍ഫ് മലയാളി അസോസിയേഷന് അവാര്‍ഡും ലഭിച്ചു. ഭരത് ഗോപി നിര്‍മ്മിച്ച് ഭരതന് സംവിധാനം ചെയ്ത പാഥേയത്തിനു വി.ശാന്താറാം പുരസ്ക്കാരവും ലഭിച്ചു. അഭിനയം അനുഭവം എന്ന പുസ്തകത്തിനും അവാര്‍ഡ് ലഭിച്ചു.
സദാ സേ ഉദത് ആദ്മി, ആഖാത് എന്നീ ഹിന്ദി ചിത്രങ്ങള്‍ രചന, മര്മ്മരം, സന്ധ്യമയങ്ങും നേരം, ലേഖയുടെമരണം ഒരു ഫ്ലാഷ്ബാക്ക്, കരിമ്പിന്‍പൂവിനക്കരെ എന്നിവയെല്ലാം ഗോപിയുടെ മികച്ച പ്രകടനം കണ്ട സിനിമകളാണ്.
1986ല്‍ സ്ട്രോക്ക് വന്നതോടെ ശരീരത്തിന്റെ ഒരു ഭാഗം ഗോപിയുടെ നിയന്ത്രണത്തിലൊതുങ്ങാതായി. അപാരമായ ഇച്ഛാശക്തികൊണ്ട് തന്റെ അനാരോഗ്യം മറന്ന് പിന്നീട് എത്രയോ വേഷങ്ങള്‍ ഗോപി ചെയ്യുകയുണ്ടായി ഒടുവില്‍ ആ
ഹൃദയമിടിപ്പ് നിലയ്ക്കുംവരെ.
ഏറ്റവും ഒടുവില്‍ ദേ ഇങ്ങോട്ട് നോക്കിയേ എന്ന ബാല ചന്ദ്രമേനോന്‍ ചിത്രം. അയത്നലളിതമായ അഭിനയത്തികവിന്റെ ഈ ആള്‍രൂപം ഏതൊരു നടനും ചലച്ചിത്രകാരനും വീണ്ടും വീണ്ടും പാരായണ വിധേയമാക്കാവുന്ന ഒരു അതുല്യ മാതൃകതന്നെയാണ്. അഭിനയ സാമ്രാട്ടിന്റെ സ്മരണയ്ക്കു മുമ്പില്‍ പ്രണാമം.
ആദ്യ പേജില്‍
അനശ്വര നടനത്തിന് കൊടിയിറങ്ങിയിട്ട് നാലാണ്ട്
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'