Don't Miss!
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വടക്കുംനാഥന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു
വടക്കുംനാഥന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു
ജനവരി 04, 2005
മോഹന്‍ലാലിന് ശാരീരികമായുണ്ടായ പ്രയാസങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച വടക്കുംനാഥന്റെ ഷൂട്ടിംഗ് വീണ്ടും തുടങ്ങി. കാഞ്ഞങ്ങാട് ഷൂട്ടിംഗ് വീണ്ടും നടന്നുവരികയാണ്.
വ്യായാമം ചെയ്യുന്നതിനിടയില്‍ അപകടം പിണഞ്ഞതിനെ തുടര്‍ന്നാണ് മോഹന്‍ലാലിന് വടക്കുംനാഥന്റെ ലൊക്കേഷനില്‍ നിന്നും പിന്മാറേണ്ടിവന്നത്. വ്യായാമം ചെയ്യുന്നതിനിടയില്‍ ശരീരം ഉളുക്കിയതിനെ തുടര്‍ന്ന് മോഹന്‍ലാലിന് ഷൂട്ടിംഗില്‍ പങ്കെടുക്കാനായില്ല. കോഴിക്കോട് വച്ച് ചികിത്സ നടത്തിയ മോഹന്‍ലാല്‍ ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് കാഞ്ഞങ്ങാടേക്ക് തിരിച്ചുപോയി.
വടക്കുംനാഥനില്‍ പത്മപ്രിയയാണ് മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ആറ്റൂര്‍ കരഷ്ണപിഷാരടി എന്ന കഥാപാത്രം അസാധാരണമായ തന്റെ ശക്തി തെളിയിക്കുന്ന ഒരു കഥാപാത്രമാണ്.
കവിയൂര്‍ പൊന്നമ്മ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായും ബിജു മേനോന് സഹോദരനായും വേഷമിടുന്നു.
ഗിരീഷ് പുത്തഞ്ചേരിയാണ് വടക്കുംനാഥന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങളും ഗിരീഷ് പുത്തഞ്ചേരിയുടേതാണ്. രവീന്ദ്രന് സംഗീതം പകര്‍ന്നിട്ടുള്ള ആറ് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. യേശുദാസ്, ബിജു നാരായണനന്, എം. ജി. ശ്രീകുമാര്‍, രാധിക എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം എസ്. കുമാര്‍.
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'