Don't Miss!
- Automobiles സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- News 'തൃശൂരിൽ ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു, പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും'; ടിഎൻ പ്രതാപൻ
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അഫ്ഗാനില്‍ ക്യാമറ വീണ്ടും കണ്ണ് തുറക്കുന്നു
അഫ്ഗാനില്‍ ക്യാമറ വീണ്ടും കണ്ണ് തുറക്കുന്നു
ജനവരി 14, 2002
10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഫ്ഗാനിസ്ഥാനില്‍ വീണ്ടും സിനിമ ഒരുങ്ങുന്നു. ദ സ്പെകുലേറ്റര് എന്ന ചിത്രത്തോടെ അഫ്ഗാനിസ്ഥാനിലെ ചലച്ചിത്ര നിര്‍മാണ രംഗം വീണ്ടും സജീവമാവുകയാണ്.
സിനിമാ നിര്‍മാണവും പ്രദര്‍ശനവും അഫ്ഗാനിസ്ഥാനില്‍ താലിബാന് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇപ്പോള്‍ അധികാരത്തിലുള്ള വടക്കന്‍ സഖ്യ സര്‍ക്കാരാണ് ഈ നിരോധനം നീക്കിയത്.
ഊഹക്കച്ചവടമാണ് ദ സ്പെകുലേറ്ററിന്റെ പ്രമേയം. അഫ്ഗാന്‍കാര്‍ക്ക് ഏറെ താത്പര്യമുള്ള മേഖലയാണ് ഊഹക്കച്ചവടം. സഈദ് ഫറൂക്ക് ആണ് ചിത്രത്തിന്റെ സംവിധായകന്. പല പ്രമുഖ അഫ്ഗാനി നടന്മാരും ഈ ചിത്രത്തിലൂടെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുകയാണ്.
കഴിഞ്ഞ നവംബര്‍ 12 മുതലാണ് അഫ്ഗാനിസ്ഥാനില്‍ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമെ, പഴയ അഫ്ഗാന് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.
1992ലാണ് അവസാനമായി അഫ്ഗാന് ചിത്രം പുറത്തിറങ്ങിയത്. ദ സമ്മിറ്റ്എന്ന ചിത്രത്തിന്റെ പ്രമേയം റഷ്യയും മുജാഹിദീനുകളും തമ്മിലുണ്ടായ യുദ്ധമായിരുന്നു.
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ