Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
തമിഴിലെ സജീവ സാന്നിധ്യം
കരുണാനിധിയുടേയും ജയലളിതയുടേയുമെല്ലാം അടുത്ത സുഹൃത്തായിരുന്നു കൊച്ചിന് ഹനീഫ. പില്ക്കാലത്ത് തമിഴ് സിനിമ ഈ സ്നേഹബഹുമാനങ്ങള് തുടര്‍ന്നു.രജനികാന്തും കമലഹാസനും ഹിറ്റ് മേക്കറായ ശങ്കറുമൊക്കെ ഹനീഫയോട് കഴിവുറ്റ നടന്, നല്ല മനുഷ്യന്, എന്ന രീതിയിലുള്ള ഹൃദയബന്ധം സൂക്ഷിച്ചിരുന്നു.
സെന്റ് ആല്‍ബട്സ് കോളേജില്‍ നിന്ന് ബോട്ടണി ബിരുദമെടുത്ത ഹനീഫ അന്നേ ക്യാമ്പസിലെ ഹീറോ ആയിരുന്നു. നാടകം, മോണോആക്ട്, മിമിക്രി രംഗങ്ങളിലൊക്കെ തിളങ്ങിയ ഹനീഫയുടെ പ്രകടനത്തെ ആരാധനയോടെയാണ് കണ്ടിരുന്നതെന്ന് പില്ക്കാലത്ത് ഒരഭിമുഖത്തില്‍ മമ്മൂട്ടി ഓര്‍ക്കുകയുണ്ടായി.
തമിഴില്‍ മഹാനദി, കാതല കാതല, മുതല്വന്, പാര്ത്ഥാലേ പരമശിവം,അന്യന്, ചാണക്യ, ജയംകൊണ്ടേന്‍, വേട്ടക്കാരന്, ഒടുവില്‍ യന്തിരന്, മദിരാശി പട്ടണം. ഒന്നിനൊന്ന് മികച്ച വേഷങ്ങള്‍ നല്‍കിയാണ് അവര്‍ ഹനീഫയെ സ്നേഹിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മൂന്നൂറോളം ചിത്രങ്ങളില്‍ കൊച്ചിന് ഹനീഫ അഭിനയിച്ചു.
അടുത്ത പേജില്‍ ഹാസ്യതാരത്തിലേയ്ക്കുള്ള ചുവടുമാറ്റം
-
തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ