Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
രവീന്ദ്രന് മാഷിന്റെ ഇഷ്ടക്കാരന്
അവര്‍ തീര്‍ത്ത പാട്ടുകള്‍ എക്കാലത്തും മലയാളം കൊണ്ടാടുന്നവയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ട്യൂണ്‍ കിട്ടിയാല്‍ അരമണിക്കൂറിനുള്ളില്‍ പാട്ടെഴുതികൊടുക്കുന്ന പുത്തഞ്ചേരിയുടെ പ്രാഗത്ഭ്യം എടുത്തു പറയേണ്ടതാണ്.
വടക്കുംനാഥന്റെ ഗാനമൊരുക്കുമ്പോള്‍ രവീന്ദ്രന്മാഷ് പുത്തന്ഞ്ചേരിയുമായ് ബെറ്റുവെച്ച ഒരു കഥയുണ്ട്. മാഷിന്റെ ഈണത്തിന് ഒരു വള്ളിപുള്ളി മാറ്റാതെ ഒരു മണിക്കൂറിനുള്ളില്‍ പാട്ടെഴുതികൊടുത്താല് ഒരു ഫുള്‍ബോട്ടില്‍ മദ്യം മാഷിന്റെ വക.
ഒരു കിളിപാട്ടുമൂളവെ...എന്ന ഗാനം കുറിക്കാന്‍ പുത്തഞ്ചേരി എടുത്ത സമയം അരമണിക്കൂര്‍, ഈണത്തിനനുസരിച്ച്
ഒന്നും ചെയ്യാനില്ലാത്ത വിധം പെര്‍ഫെക്ട്. സങ്കടവും സന്തോഷവും വിരഹവും പ്രണയവും ആഘോഷങ്ങളും തീര്‍ത്ത ആ പാട്ടുകള്‍ ഇനി നമ്മുടെ രാപ്പകലുകളില്‍ രാഗഭാവം പൂണ്ട് നിറഞ്ഞു നില്ക്കും.
ആദ്യ പേജില്‍
ദീപങ്ങള്‍ സാക്ഷിയാക്കി മറഞ്ഞുപോയ പുത്തഞ്ചേരി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്