Don't Miss!
- Sports IPL 2024: ജിടിയേയും ചതിക്കാന്‍ മുംബൈ ശ്രമിച്ചു, ടോസില്‍ കൃത്രിമം കാട്ടിയേനെ! പക്ഷെ പണി പാളി
- Technology ഇപ്പോഴത്തെ പിള്ളേരുടെ ട്രെൻഡിന് ബെസ്റ്റാ! ഉത്സവപ്പറമ്പിലെ 'കളിപ്പാട്ടം' പോലെ ബോറിങ് ഫോൺ ദേ എത്തി
- News 'കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ക്രിമിനലുകൾ, ബിജെപിയ്ക്ക് അയിത്തം കൽപിക്കേണ്ട'; വരാപ്പുഴ അതിരൂപത മുഖപത്രം
- Automobiles ഥാർ 5-ഡോറിനേക്കാൾ ഹൈപ്പ്; അടിമുടി പരിഷ്ക്കാരിയായി ഇന്ത്യയുടെ സ്വന്തം 'ദേസി ജി-വാഗൺ'
- Lifestyle ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
മലയാളത്തിന്റെ സ്വന്തം പി ഭാസ്ക്കരന്‍
കവി, ഗാനരചയിതാവ്, സംവിധായകന്, നടന്, സിനിമ നിര്‍മ്മാതാവ്, പത്ര പ്രവര്ത്തകന്.... ആ വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല.ആ മഹാപ്രതിഭ അരങ്ങൊഴിഞ്ഞിട്ട് ഫെബ്രുവരി 25 ന് ഒന്നരപതിറ്റാണ്ട് തികയുന്നു.
മലയാളസിനിമയിലേക്ക് ആദ്യ ദേശീയ അംഗീകാരം കടന്നു വരുന്നത് പി.ഭാസ്ക്കരനും രാമുകാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത നീലക്കുയില്‍ എന്ന ചിത്രത്തിലൂടെയാണ്.രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ നേടിയ നീലക്കുയില്‍ മലയാളസിനിമയുടെ ഗതി തിരിച്ചു വിട്ട സിനിമയാണ്. അവയിലെ
പാട്ടുകള്‍ക്കും ആമാന്ത്രിക സ്പര്‍ശം ഉണ്ടായിരുന്നു. ഹിന്ദി പാട്ടുകളുടെ ട്യൂണ്‍ കടം കൊണ്ടാണ് ഇവിടെ സിനിമ സംഗീതം അക്കാലത്തും പിന്നീടും ഏറെ കാലത്തോളം നില നിന്നിരുന്നത്.
പി.ഭാസ്ക്കരനും രാഘവന് മാസ്ററും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ ഇന്നും മലയാളത്തിന്റെ മനസ്സിലെ മറക്കാത്ത സാന്നിദ്ധ്യമാണ്. കായലരികത്ത് വലയെറിഞ്ഞപ്പോള്‍, കുയിലിനെത്തേടി...കുയിലിനെത്തേടി.., എല്ലാരും ചൊല്ലണ്..., ഹൃദ്യതയാര്‍ന്ന ഈ പാട്ടുകള്‍ ആര്‍ക്കാണ് വിസ്മരിക്കാനാവുക.
അടുത്ത പേജില്‍ ഇടതുപാളയത്തിലെത്തിയ സംഗീതജ്ഞന്
-
'നോറയായിരുന്നു ശരി, കിട്ടിയ ചാൻസിൽ സായ് അടക്കം എല്ലാവരും മാസ് കളിച്ച് സ്കിറ്റ് കുളമാക്കി, അവസാനം ടീം തോറ്റു'
-
'ആര് ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നുവോ അവരാണ് മികച്ച മത്സരാർത്ഥിയെന്നാണ് ഭൂരിപക്ഷം പറയുന്നത്'
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ