Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ദിലീപും മുകേഷും ഒന്നിക്കുന്നു
ദിലീപും മുകേഷും ഒന്നിക്കുന്നു
ഫിബ്രവരി 09, 2001
ടി.എസ്.സജി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ദിലീപും മുകേഷും ആദ്യമായി ഒന്നിക്കുന്നു. ഇവരുടെ നായികമാരായി എത്തുന്നത് ഇന്ദ്രജയും രസികയുമാണ്.
ഒന്നിലധികം പ്രധാന നടന്മാരെ അണിനിരത്തുക എന്ന മലയാള സിനിമയിലെ പുതിയ പ്രവണതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ചിത്രം. ഡാര്‍ലിംഗ് ഡാര്‍ലിംഗില്‍ വിനീതും ദിലീപുമായിരുന്നു നായക വേഷങ്ങള്‍ അവതരിപ്പിച്ചത്. തെങ്കാശി പട്ടണത്തില്‍ സുരേഷ്ഗോപിയും ദിലീപും ദോസ്തില്‍ കുഞ്ചാക്കോ ബോബനും ദിലീപും പ്രധാന വേഷങ്ങളില്‍ എത്തി.
വിനു കിരിയത്താണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. വിദേശി നായര്‍ സ്വദേശി നായര്‍ എന്ന ചിത്രത്തിന് ശേഷം കളര്‍ഫുള്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കടലാസ് പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ഹരിശ്രീ അശോകന്, കൊച്ചിന് ഹനീഫ, ഇന്ദ്രന്‍സ്, സ്നേഹ, കെപിഎസി ലളിത, പൊന്നമ്മ ബാബു, കാളിദാസ, ബേബി നയന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
നമ്പ്യാതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രമേശന് നായരുടെ വരികള്‍ക്ക് സഞ്ജീവ് ബാബു ഈണം പകര്‍ന്നിരിക്കുന്നു. എം.ജി.ശ്രീകുമാറും ചിത്രയുമാണ് ഗായകര്‍. സംഘട്ടന സംവിധാനം മാഫിയ ശശി നിര്‍വഹിക്കുന്നു.
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു