For Quick Alerts
For Daily Alerts
Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
അരവിന്ദന് പുരസ്കാരം ശശികുമാറിന്
News
-Staff
By Staff
|
അരവിന്ദന് പുരസ്കാരം ശശികുമാറിന്
ഫിബ്രവരി 24, 2005
തിരുവനന്തപുരം: നവാഗത സംവിധായകര്‍ക്കുള്ള 14-ാമത് അരവിന്ദന് പുരസ്കാരം ശശികുമാറിന്. ശശികുമാറിന്റെ കായതരണ്‍ എന്ന ഹിന്ദി ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്.
ജൂറി ചെയര്മാന് ഗിരീഷ് കാസറവള്ളിയാണ് വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. ചലച്ചിത്ര ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10,000 രൂപയും ശില്പവും അടങ്ങിയതാണ്.
സഞ്ചാരം, ഒരിടം, യാനം, കാഴ്ച, നൊമ്പരം, സൗമ്യം (മലയാളം), മതിയ (ത്രിപുരി), ആന്‍ ഓഡ് ടു ലോസ്റ് ലവ് (ഇംഗ്ലീഷ്) എന്നിവയാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ട മറ്റു ചിത്രങ്ങള്‍.
1984ലെ സിക്ക് വിരുദ്ധ കലാപത്തെ ആസ്പദമാക്കിയുള്ള കായതരണ്‍ എന്ന ചിത്രത്തിന് എന്‍. എസ്. മാധവന്റെ വന്മരങ്ങള് വീഴുമ്പോള്‍ എന്ന കഥയാണ് അവലംബമാക്കിയിരിക്കുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Monday, January 24, 2005, 5:30 [IST]
Other articles published on Jan 24, 2005
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്
Featured Posts