Don't Miss!
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Travel ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
മഞ്ജുവാര്യര്‍ നിര്‍മാതാവിന് വക്കീല്‍ നോട്ടീസയച്ചു
മഞ്ജുവാര്യര്‍ നിര്‍മാതാവിന് വക്കീല്‍ നോട്ടീസയച്ചു
ഫിബ്രവരി 25, 2004
കൊച്ചി: അനുവാദമില്ലാതെ തന്റെ പടം ഉപയോഗിച്ചെന്നാരോപിച്ച് മുന്‍കാല നടി മഞ്ജുവാര്യര്‍ ചലച്ചിത്ര നിര്‍മാതാവിനെതിരെ വക്കീല്‍ നോട്ടീസയച്ചു.
മഞ്ജുവിന്റെ സഹോദരന് മധു വാര്യര്‍ നായകനായ ചിത്രം നിര്‍മ്മിച്ച രാജനാണ് മഞ്ജു വക്കീല്‍ നോട്ടീസ് അയച്ചത്. മധു വാര്യര്‍ അഭിനയിച്ച ചിത്രത്തിന്റെ പരസ്യത്തിലാണ് മഞ്ജുവാര്യരുടെ പടം ഉപയോഗിച്ചത്. മധുവിനെ പരിചയപ്പെടുത്തിക്കൊണ്ട് മഞ്ജു വാര്യര്‍ നിര്‍മ്മാതാവിന് അയച്ച കത്തിനോടൊപ്പമാണ് മഞ്ജുവിന്റെ പടം ഉപയോഗിച്ചത്. ഇതിനൊപ്പം മധുവിന്റെ പടവും ഉപയോഗിച്ചിട്ടുണ്ട്.
നിങ്ങളുടെ അനുഗ്രഹത്തിനായി എന്റെ പൊന്നാങ്ങള മധു വാര്യരെ വിനീത പൂര്‍വം പരിചയപ്പെടുത്തുന്നു - എന്ന വരിയാണ് പരസ്യത്തിന് ഉപയോഗിച്ചിരിയ്ക്കുന്നത്. ഈ വാചകമുള്ള പരസ്യങ്ങള്‍ ഉടനെ മാറ്റണമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ മഞ്ജുവിനോടും അച്ഛന് മാധവവാര്യരോടും സംസാരിച്ച് അനുമതി വാങ്ങിയ ശേഷമാണ് ഈ പരസ്യം നല്‍കിയതെന്നാണ് രാജന്റെ പ്രതികരണം. ഇതില്‍ നിയമ വിരുദ്ധമായി ഒന്നും ഇല്ലെന്നും രാജന് പറയുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് രാജന് മഞ്ജുവിന് മറുപടിയും നല്‍കിയിട്ടുണ്ട്.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'