Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
സെക്കന്റ് ഷോ അതിജീവനത്തിന്റെ കഥ
ചാവേര്‍ അന്തോണി, ചാവേര്‍ വാവച്ചന് എന്നീ കഥാപാത്രങ്ങളിലൂടെ അച്ഛനും മകനുമായെത്തുകയാണ് സാള്‍ട്ട് ആന്റ് പെപ്പറിലൂടെ അഭിനയത്തിന്റെ താളം പൊളിച്ചെഴുതിയ ബാബുരാജ് എന്നതും സെക്കന്റ്ഷോയുടെ പ്രത്യേകതയാണ്.
ദുല്‍ഖറിനൊപ്പം പുതുമുഖങ്ങളായ അനില്‍ ആന്റോ, അനീഷ് പി.സണ്ണി, ബിപിന്‍, സുധീഷ് ബെറി, സുന്ദര്‍, രതീഷ് അങ്കമാലി, ഗൗതമിനായര്‍, നൂറ കൂടാതെ മുരളീകൃഷ്ണ, മിഥുന്നായര്, കുഞ്ചന്‍ , രോഹിണി, തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളാവുന്നു.
അഭിനേതാക്കളോടൊപ്പം പുതുമുഖ ടെക്നീഷ്യന്‍സും സിനിമയുടെ ഭാഗമാവുന്നുണ്ട്. പോണ്ടിച്ചേരി, കൊച്ചി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സെക്കന്റ് ഷോയിലൂടെ താരപുത്രനല്ല, തരാക്കൂട്ടായ്മയാണ് ഉദയം ചെയ്യുന്നത്.
മലയാളസിനിമയില്‍ എത്രയോ താരങ്ങളുടെ മക്കള്‍ അഭിനയിക്കാനെത്തിയിട്ടുണ്ട്. പലരും മുഖ്യധാരയില്‍ നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ ഇന്നും പകരക്കാരനില്ലാത്തവിധം തിളങ്ങി നില്ക്കുന്ന സൂപ്പര്‍താരത്തിന്റെ പുത്രന് ക്യാമറയ്ക്ക് മുമ്പിലെത്തുന്നത് ഇതാദ്യമായാണ്. വരും നാളുകള്‍ അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്കും ഫാന്‍സിനും ഒരുപോലെ ഉത്കണ്ഠകള്‍ സമ്മാനിക്കും ഒപ്പം സൂപ്പര്‍ സ്റ്റാറിനും...
ആദ്യപേജില്‍
ദുല്‍ഖര്‍ സല്മാന് അവതരിയ്ക്കുന്നു
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'