Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ലിബര്‍ട്ടി ബഷീറിന്റെ തിയറ്ററുകള്‍ക്ക് ഉപരോധം
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ നാലു തിയറ്ററുകള്‍ക്ക് ഉപരോധമേര്‍പ്പെടുത്താന്‍ കേരള ഫിലിം ചേംബര്‍ തീരുമാനിച്ചു. ചേംബര്‍ നേതൃത്വത്തിനെതിരേ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ചതിന്റെ പേരിലാണു നടപടി.
സെവന് ആര്‍ട്സ് ഫിലിംസുമായുള്ള തര്‍ക്കത്തില്‍ ബഷീറിന്റെയും തൃശൂരിലെ രാമദാസ് ചേലൂരിന്റെ രണ്ട് തിയറ്ററുകള്‍ക്കു വിതരണക്കാരും നിര്‍മാതാക്കളും ചേര്‍ന്ന് ബുധനാഴ്ച മുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കറും മറ്റു ഭാരവാഹികളും 25 കോടിയോളം രൂപയുടെ വിനോദനികുതി വെട്ടിപ്പു നടത്തിയെന്നാണു ബഷീറിന്റെ ആരോപണം. ഇതുസംബന്ധിച്ച് 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് ബഷീറിനു നോട്ടീസ് നല്‍കാനാണ് തിങ്കളാഴ്ച ചേര്‍ന്ന ചേംബര്‍ എക്സിക്യൂട്ടീവ് തീരുമാനിച്ചത്. അല്ലാത്തപക്ഷം ബഷീറിനെതിരേ നടപടിയെടുക്കും.
തിയറ്റര്‍ അടച്ചിട്ട് നടത്തിയ സമരത്തിന്റെ പേരിലുള്ള പകതീര്ക്കലാണു ചേംബറിന്റെ നടപടിക്ക് പിന്നിലെന്നു ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ചൊവ്വാഴ്ച നടത്തിയ ആഹ്വാനം ചെയ്ത സിനിമ ബന്ദ് പൂര്‍ണമായിരുന്നു. ഫെഡറേഷന്റെ അംഗത്വമുള്ള സംസ്ഥാനത്തെ 210 തിയറ്ററുകളാണ് പണിമുടക്കില്‍ പങ്കെടുത്തത്.
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ