Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മാക്ട യോഗത്തില്‍ കയ്യാങ്കളി
മാക്ട യോഗത്തില്‍ കയ്യാങ്കളി
മാര്‍ച്ച് 05, 2004
കൊച്ചി: താരനിശയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത മാക്ട നിര്‍വാഹക സമിതി യോഗത്തില്‍ കയ്യാങ്കളിയും വാക്കേറ്റവും.
താരനിശ പരിപാടി ബഹിഷ്കരിയ്ക്കാനും പങ്കെടുക്കുന്ന അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുമുള്ള മാക്ട തീരുമാനത്തിനെതിരെ ഏതാനും സംവിധായകര്‍ പ്രതിഷേധിച്ചതോടെയാണ് ബഹളം തുടങ്ങിയത്. പ്രിയദര്ശന്, സത്യന് അന്തിക്കാട്, രഞ്ജിത്ത്, ശ്രീനിവാസന് എന്നിവരാണ് ശക്തമായ പ്രതിഷേധം യോഗത്തില്‍ ഉയര്‍ത്തിയത്. താരനിശയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്നും ഇവര്‍ വാദിച്ചു.
ഒടുവില്‍ ഇക്കാര്യത്തില്‍ ഭൂരിപക്ഷാഭിപ്രായമറിയുന്നതിന് വോട്ടെടുപ്പ് നടത്തി. ഇതില്‍ ഏഴ് പേര് മാത്രമാണ് താരനിശ ബഹിഷ്കരിയ്ക്കണമെന്ന നിലപാട് സ്വീകരിച്ചത്. തിരക്കഥാകൃത്ത് രണ്‍ജി പണിക്കരാണ് സംഘടനയുടെ തീരുമാനം യോഗത്തില്‍ വായിച്ചത്. രണ്‍ജി പ്രമേയം അവതരിപ്പിയ്ക്കുന്നത് സംവിധായകന് വിനയന് തടസ്സപ്പെടുത്താന്‍ പല തവണ ശ്രമിച്ചു. ഒരു ഘട്ടത്തില്‍ രണ്‍ജി പണിക്കര്‍ വിനയനെ കയ്യേറ്റം ചെയ്തതായും യോഗത്തില്‍ പങ്കെടുത്ത ചിലര്‍ പറഞ്ഞു.
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'