Don't Miss!
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സിനിമാ പ്രതിസന്ധി ഒത്തുതീര്‍ന്നു
സിനിമാ പ്രതിസന്ധി ഒത്തുതീര്‍ന്നു
മാര്‍ച്ച് 08, 2003
തിരുവനന്തപുരം : മലയാള ചലച്ചിത്ര രംഗത്ത് വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഒന്നരമാസമായി നിലനിന്ന പ്രശ്നങ്ങള്‍ ഒത്തുതീര്‍ന്നു.
വിതരണക്കാരുടെ വിഹിതം, ഹോള്‍ഡ് ഓവര്‍ ശതമാനം, തീയേറ്റര്‍ അഡ്വാന്‍സ് തുടങ്ങി തര്‍ക്കം നിലനിന്നിരുന്ന വിഷയങ്ങളാണ് ചര്‍ച്ചയിലൂടെ പരിഹരിച്ചത്. കഴിഞ്ഞ 41 ദിവസമായി പ്രശ്നം നിലനിര്‍ക്കുകയാണ്.
ചലച്ചിത്ര രംഗത്തെ വിവിധ വിഭാഗങ്ങളിലെ പ്രതിനിധികളും മന്ത്രിമാരും ചേര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിയ്ക്കപ്പെട്ടത്. പ്രദര്‍ശകര്‍ വിതരണക്കാര്‍ക്ക് നല്കുന്ന വിഹിതം കൂട്ടിയതാണ് പ്രധാന ഒത്ത് തീര്‍പ്പ് വ്യവസ്ഥ.
മന്ത്രിമാരായ ജി.കാര്ത്തികേയന്, എം.എം.ഹസ്സന്, കെ.എസ്.എഫ്.ഡി.സി. ചെയര്മാന് പി.വി.ഗംഗാധരന്, മാനേജിംഗ് ഡയറക്ടര്‍ എന്‍.വാസുദേവന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പുതുക്കിയ വ്യവസ്ഥകള്‍ മാര്‍ച്ച് 8 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കെ.എസ്.എഫ്.ഡി.സി. ചെയര്മാന് അറിയിച്ചു.
കേരളാ ഫിലിം ചേംബര്‍ അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, എക്സിബിറ്റേഴ്സ് അസോസിയേഷന്, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, കേരളാ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ