Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ലാലിന് ജന്മമേകിയ നവോദയ
സിബി മലയില്‍, പ്രിയദര്ശന്, രഘുനാഥ് ലേരി, ശാലിനി, സംഗീത സംവിധായകന് ജെറി അമല്‍ദേവ് , മോഹന്‍സിത്താര ുടങ്ങി സിനിമയുടെ എല്ലാ മേഖലയില്‍ നിന്നുയര്‍ന്നുവന്ന പല പ്രമുഖര്‍ക്കു പിന്നിലും സിനിമയെ അകമഴിഞ്ഞ് സ്നേഹിച്ച അപ്പച്ചന്റെ നല്ല മനസ്സായിരുന്നു.
ലാഭം കിട്ടാനുള്ള ഒരു കച്ചവട ഉല്‍പ്പന്നമായിരുന്നില്ല അപ്പച്ചന് സിനിമ, തന്റെ വികാരവിചാരങ്ങളെ സമൂഹമായി പങ്കുവെക്കാനുള്ള വലിയ മാധ്യമമായിരുന്നു, കാലാതിവര്‍ത്തിയായ് അദ്ദേഹം അത് നിറവേറ്റുകയുമായിരുന്നു.
മലയാളസിനിമ മദിരാശിയില്‍ തമ്പടിച്ചു നിന്നകാലത്ത് നവോദയ, ഉദയ (കുഞ്ചാക്കോ) സ്റ്റുഡിയോകള്‍ സ്ഥാപിച്ച് ചിത്രീകരണത്തിനുള്ള എല്ലാ ആധുനിക സൌകര്യങ്ങളും കേരളത്തില്‍ ഒരുക്കി. പില്ക്കാലത്ത് സിനിമയില്‍ വരുന്ന സാങ്കേതിക മാറ്റങ്ങളെ അതിവേഗം മനസ്സിലാക്കുകയും അവ മലയാളസിനിമയ്ക്ക് സാദ്ധ്യമാക്കുകയും ചെയ്തു.
ഒന്നു മുതല്‍ പൂജ്യം വരെ, എന്റെമാമാട്ടിക്കുട്ടിയമ്മയ്ക്ക്, ചാണക്യന്, പൂവെ പൂ ചൂടവാ തുടങ്ങിയവയാണ് മറ്റ് പ്രമുഖചിത്രങ്ങള്‍. മലയാളസിനിമയുടെ പുതിയ രൂപഭാവങ്ങളോട് വേണ്ട വിധം യോജിച്ചു പോകാന്‍ അവസാനകാലങ്ങളില്‍ അപ്പച്ചന് കഴിഞ്ഞിരുന്നില്ലെങ്കിലും എല്ലാവിധ പിന്തുണയുമായ് സജീവമായ് കൂടെ നിന്നു.
അടുത്ത പേജില്‍
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ