Don't Miss!
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
മോഹന്‍ലാല്‍-ഇതിഹാസത്തിന്റെ 33 വര്‍ഷങ്ങള്‍
തിരുവനന്തപുരത്ത് മുടവന്മുകളിലുള്ള ലാലിന്റെ വസതിയ്ക്ക് മുമ്പില്‍ വെച്ചായിരുന്നു സിനിമാ നടനെന്ന നിലയില്‍ ലാലിന്റെ അരങ്ങേറ്റം. അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്ന് തിരനോട്ടമെന്ന ആദ്യസിനിമയെടുക്കുമ്പോള് ലാലിന് വെറും പതിനെട്ട് വയസ്സ്. അന്ന് മോഹന്ലാലിനൊപ്പമുണ്ടായിരുന്നവരെല്ലാം വെള്ളിത്തിരയിലെ തിളങ്ങുന്ന നക്ഷത്രങ്ങളായി മാറി. മണിയന് പിള്ള രാജു, സുരേഷ് കുമാര്‍, ഉണ്ണി, പ്രിയദര്ശന്, എസ് കുമാര്‍ എന്നിവരൊക്കെയായിരുന്നു ആ സുഹൃദസംഘത്തിലുണ്ടായിരുന്നത്.
മോഹന്‍ലാലല്ല, മണിയന് പിള്ള രാജുവായിരുന്നു സിനിമയിലെ നായകന്. ശാരീരിക അവശതകളുള്ള കുട്ടപ്പനെന്നൊരു കഥാപാത്രത്തെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. അശോക് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിലെത്താന്‍ അന്ന് ഭാഗ്യമുണ്ടായില്ല. സെന്‍സര്‍ഷിപ്പ് കുരുക്കളില്‍ പെട്ടായിരുന്നു സിനിമയുടെ റിലീസ് മുടങ്ങിയത്.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രത്യേക അനുമതി നേടി കൊല്ലം ജില്ലയിലെ ഒരു തിയറ്ററില്‍ തിരനോട്ടം റിലീസ് ചെയ്തു.
തിരനോട്ടം റിലീസ് ചെയ്ത് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പ്രണയത്തിലൂടെ 300 സിനിമകള്‍ എന്ന നാഴികക്കല്ല് പിന്നിടുകയാണ് മോഹന്‍ലാല്‍. പഴകുന്തോറും വീര്യമേറുന്ന് വീഞ്ഞുപോലെയാണ് മോഹന്‍ലാല്‍. പ്രണയം തന്നെ അതിന് സാക്ഷ്യം...
-
അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍