Don't Miss!
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- News സൗദി അറേബ്യയുടെ 'രഹസ്യ മോഹം'; സാധ്യമായാല്‍ ഇന്ത്യ വെട്ടിലാകും... ഇറാന് സഹായിക്കുമോ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ആദാമിന്റെ മകന് രജത മയൂരം
അന്താരാഷ്ട്ര ജൂറി ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണനാണ് സമ്മാനം പ്രഖ്യാപിച്ചത്. കൊളംബിയന്‍ ചിത്രമായ 'പോര്‍ഫീരിയോ' മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം നേടി. 40 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് ഈ പുരസ്കാരം.
ഇറാന് ചിത്രമായ എ സെപ്പറേഷന്‍ സംവിധാനം ചെയ്ത അസ്ഗര്‍ ഫര്‍ഹാദിയാണ് മികച്ച സംവിധായകന്. റഷ്യന്‍ ചിത്രമായ എലീനയിലെ നദേഷ മര്ക്കീന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രായേല്‍ ചിത്രമായ റിസ്റ്റോറേഷനിലെ സസോണ്‍ കബോയാണ് മികച്ച നടന്.
ഇര്ഫാന്ഖാന്, കൊങ്കണ റൗത്ത്, മധു അമ്പാട്ട്, സുഹൈല്‍ ഖാന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു 14 സിനിമകള്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ഏക ചിത്രം ആദാമിന്റെ മകന് അബുവായിരുന്നു.
തമിഴ് സിനിമാതാരം സൂര്യയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. പുരസ്കാര തുക ഓസ്കര് മത്സരത്തിനുള്ള പ്രചാരണത്തിന് ചെലവഴിക്കുമെന്ന് സലിം അഹമ്മദ് പ്രഖ്യാപിച്ചു.
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!