Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മുകേഷിന്റെ മാറ്റം
മുകേഷിന്റെ മാറ്റം
മെയ് 03, 2005
നായകനായാലും ഉപനായകനായാലും മുകേഷിന് കിട്ടുന്ന മിക്ക വേഷങ്ങളും സ്ഥിരം ശൈലിയിലുള്ളതാണ്. ഇതില്‍ നിന്നൊരു മാറ്റമാണ് ഉദയനാണ് താരത്തിലെ സിനിമാ നിര്‍മാതാവ് ബേബിച്ചനിലൂടെ മുകേഷിന് ലഭിച്ചത്. മുകേഷ് മുമ്പൊന്നും അവതരിപ്പിച്ചുകണ്ടിട്ടില്ലാത്ത പക്വതയാര്‍ന്ന വേഷമാണ് ഉദയനില്‍ കണ്ടത്.
മുകേഷ് നായകനാവുന്ന പുതിയ രണ്ടു ചിത്രങ്ങളിലും ഉദയനിലൂടെ തുടങ്ങിയ ഈ മാറ്റം തുടരുകയാണ്. കുക്കുജീവന്‍ സംവിധാനം ചെയ്യുന്ന ഒരാള്‍, ജോസ് തോമസ് ഒരുക്കുന്ന മത്തായി എന്ന വിശുദ്ധന് എന്നീ ചിത്രങ്ങളില്‍ മുകേഷിന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് കാണാനാവുക.
ഒരാളില്‍ ഗൗരീശങ്കര്‍ എന്ന സിനിമാസംവിധായകന്റെ വേഷമാണ് മുകേഷിന്. താടിയും കണ്ണടയുമായി രൂപത്തില്‍ മുകേഷ് തീര്‍ത്തും വ്യത്യസ്തന്. മുന്‍കാല ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ഗൗരവമുള്ള കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മുകേഷ് അവതരിപ്പിക്കുന്നത്.
ജോസ് തോമസിന്റെ ചിത്രങ്ങളില്‍ മുകേഷ് അവതരിപ്പിച്ചിട്ടുള്ളത് നര്മസ്വഭാവമുള്ള കഥാപാത്രങ്ങളാണ്. എന്നാല്‍ മത്തായി എന്ന വിശുദ്ധന് എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന മുകേഷിന് രൂപഭാവങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'