Don't Miss!
- Technology നീ തങ്കപ്പനല്ലടാ, പൊന്നപ്പനാടാ, പൊന്നപ്പൻ! പോക്കോയുടെ പുതിയ 5ജി ഫോൺ 14999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ
- Finance വീണ്ടും റെക്കോർഡിട്ട് സ്വർണം, അരലക്ഷത്തിലേക്കുള്ള ദൂരം കുറഞ്ഞു, വില വർധനവ് നേട്ടമാക്കാനും വഴിയുണ്ട്
- News പുതിയ കുതിപ്പില്‍ സ്വര്‍ണം; വീണ്ടും റെക്കോര്‍ഡിന് അരികെ, എണ്ണ വിലയും കയറി... ഇന്നത്തെ നിരക്ക് അറിയാം
- Sports IPL 2024: ഡിസിക്കെതിരേ സഞ്ജു ബാറ്റിങില്‍ കസറും! ഫിഫ്റ്റി പ്ലസ് ഉറപ്പിച്ചു? ഈ കാരണം
- Lifestyle പ്രസവശേഷം സ്ത്രീകള്‍ ശ്രദ്ധിക്കണം; ഹൃദ്രോഗ സാധ്യത കൂടുതല്‍ ! അപകടം വരുന്നത് ഇങ്ങനെ
- Automobiles ജിംനിക്ക് ലക്ഷങ്ങളുടെ ഓഫറിട്ടാലും കാര്യമില്ല, ഥാർ 5-ഡോർ എസ്യുവി സ്വാതന്ത്ര്യ ദിനത്തിൽ ഇങ്ങെത്തും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ശബ്ദങ്ങള്‍ സിനിമയാവുന്നു; മമ്മൂട്ടി നായകന്
ശബ്ദങ്ങള്‍ സിനിമയാവുന്നു; മമ്മൂട്ടി നായകന്
മെയ് 17, 2002
വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങള്‍ പ്രിയനന്ദനന് ചലച്ചിത്രമാക്കുന്നു. ബഷീറിന്റെ നീണ്ട കഥ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന് ഒരുക്കിയ മതിലുകളില്‍ നായകനായി അഭിനയിച്ച മമ്മൂട്ടിയാണ് ശബ്ദങ്ങളിലെ കേന്ദ്രകഥാപാത്രമായി വേഷമിടുന്നത്.
ശബ്ദങ്ങളിലെ കേന്ദ്രകഥാപാത്രം ഒരു പട്ടാളക്കാരനാണ്. ബഷീറിന്റെ ആത്മകഥാംശമുള്ള കഥാപാത്രത്തെയാണ് മതിലുകളില്‍ മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. മതിലുകളിലെയും ഒരു വടക്കന്‍ വീരഗാഥയിലെയും അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിച്ചിരുന്നു.
കൂടെവിടെ, സൈന്യം, നായര്‍സാബ്, മേ-ഘം തുടങ്ങിയ ചിത്രങ്ങളില്‍ പട്ടാളക്കാരന്റെ വേഷം ചെയ്തിട്ടുള്ള മമ്മൂട്ടിയ്ക്ക് വ്യത്യസ്തനായ ഒരു പട്ടാളക്കാരനെയാണ് ശബ്ദങ്ങളില്‍ അവതരിപ്പിക്കാനുള്ളത്. രാജ്യത്തിന് വേണ്ടി പോരാടിയെങ്കിലും മാറാരോഗവും തിക്താനുഭവങ്ങളും മാത്രം ബാക്കിയാവുന്ന ഒരു പട്ടാളക്കാരന്റെ കഥയാണ് ശബ്ദങ്ങള്‍.
നെയ്ത്തുകാരന് എന്ന ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് നേടിയ പ്രിയനന്ദനന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. പ്രിയനന്ദനനും എന്‍. ശിശധരനും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.
നെയ്ത്തുകാരനിലൂടെ അരങ്ങേറ്റം കുറിച്ച ഛായാഗ്രാഹകന്‍ ജെയിന് ജോസഫാണ് പ്രിയനന്ദനന്റെ പുതിയ ചിത്രത്തിന്റെയും ഛായാഗ്രഹണം ചെയ്യുന്നത്.
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍
-
ഇതൊന്നും പറ്റില്ലെങ്കിൽ വീട്ടിലിരിക്കണം, ഇത്താത്തയും ഇക്കാക്കയും കളിക്കുന്നു; തുറന്നടിച്ച് ശ്രീരേഖയും യമുനയും
-
'ലാലേട്ടൻ ഗബ്രിയോട് ഇത് നിർബന്ധമായും ചോദിക്കണം'; മോഹൻലാൽ റോക്കിയോട് പറഞ്ഞത് ചർച്ചയാക്കി ഗബ്രിയും ജാസ്മിനും!