Don't Miss!
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഷാജി എന്‍. കരുണിന്റെ നിഷാദ്
ഷാജി എന്‍. കരുണിന്റെ നിഷാദ്
ജൂണ്‍ 10, 2002
ഷാജി എന്‍. കരുണിന്റെ നിഷാദ് എഴുപതുകളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ്.
പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥയിലൂടെ കടന്നു പോയ ഉത്തരേന്ത്യയിലെ മനുഷ്യര്‍ അനുഭവിച്ച ദുരിതങ്ങളുടെയും ആത്മസംഘര്‍ഷങ്ങളുടെയും കഥയാണ് നിഷാദിലൂടെ ഷാജി പറയുന്നത്.
പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ വ്യക്തി ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത സാധാരണ ജനങ്ങളെ കുറിച്ചുള്ളതാണ് നിഷാദം. മൂന്ന് മലയാള ചിത്രങ്ങള്‍ക്കു ശേഷം ഷാജി ഹിന്ദിയിലൊരുക്കുന്ന നാലാമത്തെ ചിത്രം പ്രമേയം കൊണ്ടും കഥാപശ്ചാത്തലം കൊണ്ടു ം വ്യത്യസ്തമാണ്.
വത്സലന്‍ വാതുശേരിയുടെ ഗോമതിയമ്മയുടെ വീട് എന്ന ചെറുകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം ഹിമാചല്‍ പ്രദേശിലാണ് ചിത്രീകരിക്കുന്നത്. മഞ്ഞുറഞ്ഞ ഹിമാചലിന്റെ പശ്ചാത്തലത്തില്‍ മരവിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തികളുടെ മാനസിക ലോകങ്ങളിലേക്ക് ചലച്ചിത്രകാരന് സഞ്ചരിക്കുന്നു.
മേക്കിംഗ് ഒഫ് മഹാത്മാ, അിസാക്ഷി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രജത് കപൂറിന്റെ അഭിനയ പാടവം മുതല്ക്കൂട്ടാവുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. അര്‍ച്ചനയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗജേന്ദ്ര ചൗഹാന്, ഡൊമിനിക്, രാംഗോപാല്‍ ബജാജ്, രമേശ്വരി, ഗയ്ഷെ തുംടന്, തങ്കപ്പന് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് അഭിനേതാക്കള്‍.
ക്യാമറയ്ക്ക് പിന്നില്‍ ഹരി നായരാണ്. ഐസക് തോമസ് കാട്ടുകാപ്പള്ളി പശ്ചാത്തല സംഗീതം ഒരുക്കുന്നു.
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ