Don't Miss!
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഉടയോന്റെ റിലീസിംഗ് വൈകും
ഉടയോന്റെ റിലീസിംഗ് വൈകും
ജൂണ്‍ 21, 2005
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭദ്രന്-മോഹന്‍ലാല്‍ ചിത്രം ഉടയോന്റെ റിലീസിംഗ് വൈകും. നേരത്തെ ജൂലൈ ഏഴിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം ആഗസ്ത് രണ്ടാം വാരത്തോടെ മാത്രമേ തിയേറ്ററുകളിലെത്താനിടയുള്ളൂ.
ചിത്രീകരണാനന്തര ജോലികള്‍ തുടങ്ങാന്‍ വൈകിക്കുന്നതാണ് റിലീസിംഗ് നീട്ടിവയ്ക്കാനുള്ള കാരണം. നൂറ് ദിവസത്തോളമെടുത്ത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ഉടയോന്റെ ചിത്രീകരണാനന്തര ജോലികള്‍ ജൂണ്‍ അവസാനത്തിലേ തുടങ്ങുകയുളളൂ. ചിത്രത്തിന്റെ എഡിറ്റിംഗിനായി എഡിറ്റര്‍ ശ്രീകര്പ്രസാദിനൊപ്പം ഭദ്രന് ജോലികള്‍ ആരംഭിക്കുന്നത് ജൂണ്‍ അവസാനത്തോടെയാണ്. ആഗസ്ത് രണ്ടാം വാരത്തില്‍ ചിത്രം റിലീസ് ചെയ്താല്‍ മതിയെന്നാണ് ഭദ്രന്റെ തീരുമാനം.
ഉടയോന്റെ റിലീസിംഗ് വൈകിക്കുന്നത് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ ചൊടിപ്പിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്യുന്ന നരന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൊള്ളാച്ചിയില്‍ തുടങ്ങിക്കഴിഞ്ഞു. ഓണച്ചിത്രമെന്ന നിലയില്‍ നരന് സപ്തംബര്‍ ഏഴിന് തിയേറ്ററുകളിലെത്തിക്കാനാണ് ആന്റണി പെരുമ്പാവൂരിന്റെ പദ്ധതി. എന്നാല്‍ ഉടയോന് ആഗസ്ത് രണ്ടാം വാരത്തില്‍ മാത്രമാണ് റിലീസ് ചെയ്യുന്നതെങ്കില്‍ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തമ്മിലുള്ള മത്സരം ഒഴിവാക്കാനായി നരന്റെ റിലീസിംഗ് നീട്ടിവയ്ക്കേണ്ടിവരും.
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'