Don't Miss!
- News സൗദി അറേബ്യയുടെ 'രഹസ്യ മോഹം'; സാധ്യമായാല്‍ ഇന്ത്യ വെട്ടിലാകും... ഇറാന് സഹായിക്കുമോ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
പ്രിയന്-കോക്കര്‍ പ്രശ്നം തീര്‍പ്പായി
പ്രിയന്-കോക്കര്‍ പ്രശ്നം തീര്‍പ്പായി
ജൂണ്‍ 30, 2004
കൊച്ചി: ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കറും സംവിധായകന് പ്രിയദര്‍ശനും തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍പ്പായി.
കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. സമ്മര്‍ ഇന്‍ ബത്ലഹേം എന്ന സിയാദ് കോക്കര്‍ നിര്‍മ്മിച്ച ചിത്രം അദ്ദേഹത്തിന്റെ അനുമതിയില്ലാതെ പ്രിയദര്ശന് തമിഴില്‍ റീമേക്ക് ചെയ്തു എന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.
നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ സിയാദ് കോക്കര്‍ വിട്ടുവീഴ്ച ചെയ്തു. ഒത്തുതീര്‍പ്പ് കരാര്‍ ജൂലൈ രണ്ടിന് ഒപ്പുവയ്ക്കും. പ്രിയദര്‍ശനെതിരെ ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിയ്ക്കും. പ്രിയദര്ശന് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ വെട്ടം വിതരണത്തിനെടുത്തതിന്റെ പേരില്‍ സര്‍ഗചിത്ര അപ്പച്ചനെതിരെ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് എടുത്ത തീരുമാനവും പിന്‍വലിയ്ക്കും.
ഫിലിം ചേംബറും താരങ്ങളും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ മൂല കാരണം പ്രിയനും സിയാദ് കോക്കറും തമ്മിലുള്ള പ്രശ്നമാണെന്നും സിനിമാവൃത്തങ്ങളിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?