For Quick Alerts
For Daily Alerts
Don't Miss!
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഇന്നും ഒഴിഞ്ഞുകിടക്കുന്നു ആ സിംഹാസനം
News
oi-Raghu
By Ravi Nath
|
<ul id="pagination-digg"><li class="previous"><a href="/news/07-29-bharathan-death-anniversary-3-aid0166.html">« Previous</a>
ലോഹിതദാസ് ഭരതന് ഐക്യം സമ്മാനിച്ച അമരം, വെങ്കലം തുടങ്ങിയവയും മികച്ച ചലച്ചിത്ര അനുഭവങ്ങളാണ്. ഭരതന്റെ തന്നെ തൂലികയില്‍ പിറന്ന ചിത്രങ്ങളാണ് ആരവം, നിദ്ര, സന്ധ്യമയങ്ങുംനേരം തുടങ്ങിയവ.
നാല്പതോളം മലയാളചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും ഒരുക്കിയ ഭരതന് ദേശീയ, സംസ്ഥാന അംഗീകാരങ്ങള്‍ ഏറെതവണ കരസ്ഥമാക്കിയിട്ടുണ്ട്. തമിഴില്‍ ചെയ്ത തേവര് മകനും ഈ ഗണത്തില്‍പ്പെടുന്നു.
ചിത്രകാരന് കൂടിയായ ഭരതന് ചിത്രങ്ങളുടെ ഫ്രെയിമുകള്‍ തീര്‍ത്ത ദൃശ്യകാവ്യം ഓര്‍മ്മയുടെ പൂക്കാലമാണ് മലയാളിക്ക്. ഒരു വ്യാഴവട്ടംപിന്നിട്ടിട്ടും ഭരതന് ഒഴിച്ചിട്ട സിംഹാസനത്തിന് ആരും അവകാശികളായ് എത്തിയില്ല എന്നത് ആ പ്രതിഭയുടെ തിളക്കത്തിന് ഏറ്റവും വലിയ തെളിവാണ്.
മലയാള സിനിമ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിയുടെ ഏറ്റവും വലിയ റഫറന്‍സ് ആണ് ഭരതന് എന്ന ഓര്‍മ്മ നിലനില്‍ക്കണം. മലയാളത്തിന് ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത ഈ പ്രതിഭ ഓര്‍മ്മകളുടെ കുഴിമാടത്തിലേക്ക് ഒലിച്ചുപോവാതിരിക്കട്ടെ.
ആദ്യപേജില്‍
ചാമരം വീശുന്ന ഭരതസ്മരണ
<ul id="pagination-digg"><li class="previous"><a href="/news/07-29-bharathan-death-anniversary-3-aid0166.html">« Previous</a>
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: തകര ഭരതന് രതിനിര്‍വേദം സംവിധായകന് bharathan director rathinirvedam script writer thakara
English summary
Director Bharathan is noted for being the founder of a new school of film making in Malayalam, along with Padmarajan, in the 1980s, which created films that were widely received while also being critically acclaimed
Story first published: Friday, July 29, 2011, 14:52 [IST]
Other articles published on Jul 29, 2011
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
Featured Posts