twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്നും ഒഴിഞ്ഞുകിടക്കുന്നു ആ സിംഹാസനം

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/07-29-bharathan-death-anniversary-3-aid0166.html">« Previous</a>

    Bharathan
    ലോഹിതദാസ് ഭരതന്‍ ഐക്യം സമ്മാനിച്ച അമരം, വെങ്കലം തുടങ്ങിയവയും മികച്ച ചലച്ചിത്ര അനുഭവങ്ങളാണ്. ഭരതന്റെ തന്നെ തൂലികയില്‍ പിറന്ന ചിത്രങ്ങളാണ് ആരവം, നിദ്ര, സന്ധ്യമയങ്ങുംനേരം തുടങ്ങിയവ.

    നാല്പതോളം മലയാളചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും ഒരുക്കിയ ഭരതന്‍ ദേശീയ, സംസ്ഥാന അംഗീകാരങ്ങള്‍ ഏറെതവണ കരസ്ഥമാക്കിയിട്ടുണ്ട്. തമിഴില്‍ ചെയ്ത തേവര്‍ മകനും ഈ ഗണത്തില്‍പ്പെടുന്നു.

    ചിത്രകാരന്‍ കൂടിയായ ഭരതന്‍ ചിത്രങ്ങളുടെ ഫ്രെയിമുകള്‍ തീര്‍ത്ത ദൃശ്യകാവ്യം ഓര്‍മ്മയുടെ പൂക്കാലമാണ് മലയാളിക്ക്. ഒരു വ്യാഴവട്ടംപിന്നിട്ടിട്ടും ഭരതന്‍ ഒഴിച്ചിട്ട സിംഹാസനത്തിന് ആരും അവകാശികളായ് എത്തിയില്ല എന്നത് ആ പ്രതിഭയുടെ തിളക്കത്തിന് ഏറ്റവും വലിയ തെളിവാണ്.

    മലയാള സിനിമ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിയുടെ ഏറ്റവും വലിയ റഫറന്‍സ് ആണ് ഭരതന്‍ എന്ന ഓര്‍മ്മ നിലനില്‍ക്കണം. മലയാളത്തിന് ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത ഈ പ്രതിഭ ഓര്‍മ്മകളുടെ കുഴിമാടത്തിലേക്ക് ഒലിച്ചുപോവാതിരിക്കട്ടെ.

    ആദ്യപേജില്‍
    ചാമരം വീശുന്ന ഭരതസ്മരണ

    <ul id="pagination-digg"><li class="previous"><a href="/news/07-29-bharathan-death-anniversary-3-aid0166.html">« Previous</a>

    English summary
    Director Bharathan is noted for being the founder of a new school of film making in Malayalam, along with Padmarajan, in the 1980s, which created films that were widely received while also being critically acclaimed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X