Don't Miss!
- News ആരും മറക്കല്ലേ, ഏപ്രില്‍ 26ന് വോട്ട് ചെയ്യണം; വോട്ടഭ്യര്‍ത്ഥിച്ച് കളക്ടര്‍ കൊച്ചി മെട്രോയില്‍
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മേക്കപ്പ് മാനിലേക്ക് ബോബനും പൃഥ്വിയും
സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രത്തില്‍ ജയറാം ഒരു മേക്കപ്പ് മാന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഷീലയാണ് ചിത്രത്തിലെ നായിക. ഷീലയുടെ മൂന്നാമത്തെ മലയാള ചിത്രമാണിത്. തെന്നിന്ത്യയിലെ മറ്റൊരു ഗ്ലാമര്‍ താരമായ ലക്ഷ്മി റായിയുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്.
രജപുത്ര ഫിലിംസിന് വേണ്ടി രഞ്ജിത്ത് നിര്‍മ്മിയ്ക്കുന്ന ചിത്രം ഒട്ടേറെ പ്രത്യേകതകളോടെയാണ് ഒരുങ്ങുന്നത്. ഷാഫിയുടെ ആദ്യചിത്രമായ വണ്മാന് ഷോയില്‍ നായകനായ ജയറാം എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമതൊരു ഷാഫി ചിത്രത്തിലേക്കെത്തുന്നത്.
കുഞ്ചാക്കോ ബോബനും പൃഥ്വിയും ആദ്യമായി ജയറാമിനൊപ്പം ഒന്നിയ്ക്കുന്നുവെന്ന് പ്രത്യേകത കൂടി മേക്കപ്പമാന് സ്വന്തമാണ്. ഇവര്‍ക്ക് പുറമെ ഇന്നസെന്റ്, സലീം കുമാര്‍, സിദ്ദിഖ്, സുരാജ് എന്നിങ്ങനെ ഒട്ടേറെ താരങ്ങളാണ് സിനിമയില്‍ അണി നിരക്കുന്നുണ്ട്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണ് മേക്കപ്പ് മാന്‍. കൈതപ്രം രചിച്ച് വിദ്യാസാഗര്‍ സംഗീതം നല്കിയ നാല് പാട്ടുകളാണ് സിനിമയിലുള്ളത്. തിരുവന്തപുരത്ത് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ 25 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് പ്ലാന്‍. രണ്ടാം ഘട്ടം മലേഷ്യയിലും സിംഗപ്പൂരിലുമായി പൂര്‍ത്തിയാകും.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'