Don't Miss!
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- News തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് എത്ര കുപ്പി മഷിയെന്ന് അറിയുമോ? പൊട്ടിച്ച് ഒഴിച്ചാല്‍ മഷിപ്പുഴയാകും
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
'ചലച്ചിത്ര'യുടെ ചലച്ചിത്രോത്സവം 27 മുതല്‍
തിരുവനന്തപുരം: ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജൂലായ് 27 വെള്ളിയാഴ്ച തുടങ്ങും.
ലോകസിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും മികച്ച പരിഛേദമാണ് ഇക്കുറി ഒരുക്കിയിരിക്കുന്നതെന്ന് ചലച്ചിത്ര ഭാരവാഹികള്‍ ജൂലായ് 21 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജഗ്മോഹന് മുന്ദ്രയുടെ 'ബവന്ദര്‍' എന്ന ചിത്രത്തോടെ തുടങ്ങുന്ന മേളയിലെ അവസാന ചിത്രം ഹോളിവുഡ് ചിത്രമായ 'പെര്‍ഫെക്ട് സ്റോം' ആയിരിക്കും.
50 വര്‍ഷത്തെ ഫ്രെഞ്ച് ചലച്ചിത്രമെന്ന പേരില്‍ ഫ്രഞ്ച് ചിത്രങ്ങളുടെ റെട്രോസ്പെക്ടീവ് സംഘടിപ്പിച്ചിട്ടുണ്ട്. ഗൊദാര്‍ദ്, റെനെ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഹംഗേറിയന്‍ ചലച്ചിത്രകാരന് മാര്‍ത്താ മെസറോസിന്റെ ചിത്രങ്ങളുടെ റെട്രോസ്പെക്ടീവും മേളയുടെ ആകര്‍ഷണമായിരിക്കും.
ഇറാനിയന്‍ സംവിധായകന് മജീദ് മജീദിയുടെ ചിത്രങ്ങള്‍, ഓസ്ക്കാര്‍ നേടിയ ചിത്രങ്ങള്‍ അയര്‍ലന്‍ഡ്, ബ്രസീല്‍, നോര്‍വെ, ഹംഗറി, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ചിത്രങ്ങള്‍ എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിക്കും. അമ്പത് വര്‍ഷത്തെ സിനിമ എന്ന പേരിലുള്ള സെമിനാര്‍ അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജഗ്മോഹന് മുന്ദ്ര, മജീദ് മജീദി, നന്ദിതാ ദാസ് തുടങ്ങിയവര്‍ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കും.
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍