Don't Miss!
- Automobiles കുട്ടികളോട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്, കാറിൽ ഒറ്റയ്ക്ക് ഇരുത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്
- News ഹാട്രിക്ക് പോരില്‍ ഡീന്‍ ഉറപ്പിച്ചോ..? അതോ ജോയ്സ് കയറിവരുമോ? സഭാ പിന്തുണ നിര്‍ണായകമാകും
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
മാക്ടയും സിനിമ നിര്‍മിക്കുന്നു
മാക്ടയും സിനിമ നിര്‍മിക്കുന്നു
ജൂലൈ 26, 2006
താരസംഘടനയായ അമ്മയ്ക്കു പിന്നാലെ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയും സിനിമ നിര്‍മിക്കുന്നു. അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനു വേണ്ടിയാണ് സിനിമ നിര്‍മിക്കുന്നതെന്ന് മാക്ട ജനറല്‍ സെക്രട്ടറി വിനയന്, സിബി മലയില്‍, ഷാജി കൈലാസ് എന്നിവര്‍ അറിയിച്ചു. ഗുഡ്വേ ബിസിനസ് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. സാങ്കേതിക പ്രവര്‍ത്തര്‍ പ്രതിഫലം വാങ്ങാതെയായിരിക്കും ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് ചിത്രത്തില്‍ പ്രാധാന്യം നല്‍കും.
ചിത്രത്തിന്റെ നിര്‍മാണത്തിനായി ഗുഡ്വേ 75 ലക്ഷം രൂപ മാക്ടക്ക് നല്‍കും. ഇതിന്റെ ആദ്യ ഗഡുവായ പത്ത് ലക്ഷം രൂപ മാനേജിംഗ് ഡയറക്ടര്‍ രജീന്ദ്രനില് നിന്നും സംവിധായകരായ ജോഷി, ഫാസില്‍ എന്നിവര്‍ ഏറ്റുവാങ്ങി. ചിത്രത്തിന്റെ നിര്‍മാണത്തില്‍ നിന്നും ലഭിക്കുന്ന പണം മാക്ട ഫെഡറേഷന് അംഗങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കും.
എ.ആര്.റഹ്മാനെ ഉള്‍പ്പെടുത്തി മാക്ട ഈ വര്‍ഷം സംഗീതപരിപാടി സംഘടിപ്പിക്കും. ഈ പരിപാടിയുടെ സ്പോണ്സര്മാരില് നിന്നും മാക്ടക്ക് ഒന്നര കോടി രൂപ ലഭിക്കും. അമൃതാ ആശുപത്രിയുമായി ബന്ധപ്പെട്ട് മാക്ട ഫെഡറേഷന് അംഗങ്ങളുടെ ആരോഗ്യ പദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ട്.
-
ബിഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'