Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വയലന്‍സില്‍ ലോഹിതദാസ് അഭിനയിക്കുന്നു
വയലന്‍സില്‍ ലോഹിതദാസ് അഭിനയിക്കുന്നു
ആഗസ്ത് 26, 2002
ഹലോ ഫിറോസ്. ഇത് ഞാനാ ലോഹി.. ഞാനിവിടുന്നാ... കൊച്ചിയില്‍ നിന്ന്. എന്റെ പുതിയ കഥയുടെ പശ്ചാത്തലം ഈ പട്ടണമാണ്. സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിട്ടേ ഇവിടം വിടൂ. എനിക്ക് തന്റെ സഹായം വേണം.
സംസാരിക്കുന്നത് തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് തന്നെ. പക്ഷേ ലോഹി യഥാര്‍ഥത്തില്‍ ചെയ്യാന്‍ പോവുന്ന ചിത്രത്തെ കുറിച്ചല്ല ഈ സംഭാഷണം. തിരക്കഥാകൃത്തായ ലോഹിതദാസായി തന്നെ അഭിനയിക്കുന്ന ഒരു ചിത്രത്തിലെ ലോഹിയുടെ മൊബൈല്‍ ഫോണ്‍ സംഭാഷണമാണിത.്
എ. കെ. സാജനും എ. കെ. സന്തോഷും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വയലന്‍സിലാണ് തിരക്കഥാകൃത്ത് തന്നെയായി ലോഹിതദാസ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ പ്രധാന രംഗങ്ങളിലെല്ലാം ലോഹിതദാസിന്റെ സാന്നിധ്യമുണ്ട്. കൊച്ചിയിലെ അധോലോകത്തിന്റെ വിചിത്ര സഞ്ചാരങ്ങളാണ് ചിത്രത്തിന് പ്രമേയമാവുന്നത്.
ലോഹിതദാസ് ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തുന്നത് ആദ്യമായല്ല. സത്യന് അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ ലോഹിതദാസ് സിനിമക്കാരനായി തന്നെ പ്രത്യക്ഷപ്പെടുന്നത്. ശശിധരന് നായരുടെ കാറ്റ് വന്നു വിളിച്ചപ്പോള്‍ എന്ന ചിത്രത്തിലും ലോഹിതദാസ് അഭിനയിച്ചിട്ടുണ്ട്.
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്