Don't Miss!
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പനോരമയിലേയ്ക്ക് 20 ചിത്രങ്ങള്‍, നാലെണ്ണം മലയാളം
പനോരമയിലേയ്ക്ക് 20 ചിത്രങ്ങള്‍, നാലെണ്ണം മലയാളം
സപ്തംബര്‍ 25, 2004
ദില്ലി: ഇന്ത്യന്‍ പനോരമയിലേയ്ക്ക് തിരഞ്ഞെടുത്ത 20 ചിത്രങ്ങളില്‍ നാലെണ്ണം മലയാളത്തില്‍ നിന്നാണ്. മാര്‍ഗ്ഗം, ചായം, സഞ്ചാരം, അകലെ എന്നിവയാണ് തിരഞ്ഞെടുത്ത മലയാള ചിത്രങ്ങള്‍. 35 ാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കും. മേളയുടെ തീയതിയും സ്ഥലവും ഇനിയും തീരുമാനിച്ചിട്ടില്ല.
മലയാളിയായ ശശികുമാര്‍ സംവിധാനം ചെയ്ത കായതരണ്‍ എന്ന ഹിന്ദി ചിത്രവും പനോരമയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് ഓസ്കാറിന് പോകുന്ന മറാത്തി ചിത്രമായ ശ്വാസും റിതുപര്ണോ ഘോഷിന്റെ ചോക്കര്‍ ബാലിയും പനോരമയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
മലയാള ചലച്ചിത്ര സംവിധായകനായ ഷാജി എന്‍. കരുണ്‍ അദ്ധ്യക്ഷത വഹിച്ച ജൂറി യാണ് പനോരമയിലേയ്ക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. 21 കഥാ ചിത്രങ്ങളും 19 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളുമാണ് പനോരമയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ജൂറിയുടെ നിര്‍ദ്ദേശങ്ങള്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി ജയ്പാല് റെഡ്ഢിയ്ക്ക് നല്കി.
ചമേലി, വിശാല്‍ ഭരദ്വാജിന്റെ മഖ്ബൂര്‍, എം എഫ് ഹുസൈന് സംവിധാനം ചെയ്ത മീനാക്ഷി: ടേല് ഓഫ് ത്രി സിറ്റീസ് എന്നീ ചിത്രങ്ങളും പനോരമയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'