Don't Miss!
- Automobiles ചുവപ്പ് മാത്രമല്ല, 'വെള്ള' കണ്ടാലും കലിപ്പ്! വൈറ്റ് എല്‍ഇഡി ലൈറ്റുള്ള വാഹനങ്ങള്‍ക്ക് പണി കിട്ടും
- Sports IPL 2024: 8ല്‍ 4ലും തോറ്റു, സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്താനാവുമോ? സാധ്യകള്‍ ഇങ്ങനെ
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Lifestyle മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
മാനസിയുടെ കഥയുമായി ജയരാജ്
മാനസിയുടെ കഥയുമായി ജയരാജ്
സപ്തംബര്‍ 27, 2004
മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ഉള്ളടക്കം ജയരാജിന് ഒരു സിനിമയിലേക്കുള്ള വഴികാട്ടിയാവുന്നു. മകളെ തിരിച്ചറിയാനാവാത്ത മാനസികരോഗിയായ അമ്മയുടെയും അമ്മ ജീവിച്ചിരിക്കുന്ന എന്നറിയാതെ വളരുന്ന മകളുടെയും ജീവിതകഥ ജയരാജ് അഭ്രപാളിയില്‍ പകര്‍ത്തുന്നു.
കഴിഞ്ഞ വര്‍ഷം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ഫൊട്ടോഗ്രാഫര്‍ രാജന് പൊതുവാളിന്റെ മാനസി, അല്ല വിദ്യ എന്ന ലേഖനമാണ് ജയരാജിന് തന്റെ പുതിയ സിനിമയ്ക്കുള്ള പ്രചോദനമായത്. തിരുവന്തപുരം ഊളമ്പാറ മാനസികരോഗാശുപത്രിയില്‍ ചോരക്കുഞ്ഞുമായി എത്തിയ മാനസികരോഗിയായ കില്ലേരി എന്ന സ്ത്രീയെ കുറിച്ചായിരുന്നു ആ ലേഖനം. അമ്മയില്‍ നിന്ന് വേറിട്ടുവളര്ന്ന മാനസി എന്ന പെണ്‍കുട്ടി ഇപ്പോള്‍ വിദ്യയാണ്.
മാനസിയുടെ ജീവിതകഥയാണ് ജയരാജ് സിനിമയാക്കുന്നത്. അന്മക്സ് ഫിലിംസിന്റെ ബാനറില്‍ അലക്സ് വര്‍ഗീസാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ