Don't Miss!
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ശ്രീ..... ഇല്ലാത്ത മലയാളസിനിമ
പതിമൂന്നാം വയസ്സില്‍ തുടങ്ങിയ അഭിനയജീവിതം നാലു പതിറ്റാണ്ടോളംതെന്നിന്ത്യന് സിനിമയില്‍ പ്രകാശം പരത്തിക്കൊണ്ട് നിറഞ്ഞുനിന്നു.ഒടുവില്‍ രംഗബോധമില്ലാത്ത കോമാളി അവരെ മലയാളത്തിന്റെ ഹൃദയത്തില്‍ നിന്നും ക്രൂരമായ അസുഖത്തിനെ കൂട്ടുപിടിച്ച് തിരികെ കൊണ്ടുപോയി.
സ്നേഹ പൂര്‍ണ്ണമായ ചിരിയില്‍ പൊതിഞ്ഞ ജീവിതത്തിനുള്ളില്‍ മുഴുവന്‍ എരിയുന്ന കനലുകള്‍ വാരിക്കെട്ടി തന്റെ ജീവിതം കലക്കു സമര്‍പ്പിച്ച ഹതഭാഗ്യയായ ശ്രീവിദ്യയുടെ ഓര്‍മ്മകള്‍ എന്നും നൊമ്പരങ്ങളുണര്ത്തുന്നതാണ്. തമിഴ് സിനിമയിലെ കൊമേഡിയനായിരുന്ന കൃഷ്ണമൂര്ത്തിയുടേയും കര്‍ണ്ണാടക സംഗീത വിദുഷി എം.എല്‍ വസന്തകുമാരിയുടേയും മകളായ് പിറന്ന ശ്രീയുടെ ശൈശവം തന്നെ പ്രതിസന്ധികളുടേതായിരുന്നു.
അസുഖം മൂലം അഭിനയം നിര്‍ത്തിയ കൃഷ്ണമൂര്‍ത്തി, സംഗീതപരിപാടികള്‍ കൊണ്ട് തുച്ചമായ വരുമാനം കിട്ടിയിരുന്ന അമ്മ ഇവര്‍ക്കിടയില്‍ ബാല്യകൌമാരങ്ങള്‍ നഷ്ടപ്പെട്ടുപോയ ശ്രീവിദ്യ 1966ല്‍ തന്റെ പതിമൂന്നാം വയസ്സില്‍ ക്യാമറയ്ക്കുമുമ്പിലെത്താന് വിധിക്കപ്പെടുകയായിരുന്നു.
ബാലനടിയായി ശിവാജി ഗണേശനൊപ്പം തിരുവരുത്ശെല്വന് എന്ന ചിത്രത്തിലൂടെ രംഗത്തുവന്ന ശ്രീ പി.സുബ്രമണ്യം സംവിധാനം ചെയ്ത കുമാരസംഭവത്തിലൂടെ രണ്ടു വര്‍ഷത്തിനുള്ളില്‍ മലയാളത്തിലെത്തി. താതാ മനവാഡു എന്ന ദാസരി നാരായണ റാവു വിന്റെ തെലുങ്കുചിത്രത്തിലും ശ്രീ വിടര്‍ത്തിയ താരം കെ.ബാലചന്ദ്രന്റെ നൂറ്റ്റ്ക് നൂറ് എന്ന ചിത്രത്തിലൂടെ തന്റെ പ്രൊഫസറെ സ്നേഹിക്കുന്ന കോളേജ് കുമാരിയായ് മുഴുനീള കഥാപാത്രത്തിലേക്ക് വളര്‍ന്നു. ഇദ്ദേഹത്തിന്റെ തന്നെ ചിത്രങ്ങളായിരുന്നു വീണ്ടും ഇവര്‍ക്ക് തുണയായത്.
അടുത്തപേജില്‍ ശ്രീവിദ്യയുടെ പ്രണയം, വിവാഹം വിവാഹമോചനം
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്