Don't Miss!
- News 'കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ക്രിമിനലുകൾ, ബിജെപിയ്ക്ക് അയിത്തം കൽപിക്കേണ്ട'; വരാപ്പുഴ അതിരൂപത മുഖപത്രം
- Sports T20 World Cup 2024: ജയ്സ്വാളില്ല, ഓപ്പണറായി കോലി! ഇതു സത്യമോ? ഒടുവില്‍ പ്രതികരിച്ച് രോഹിത്
- Automobiles ഥാർ 5-ഡോറിനേക്കാൾ ഹൈപ്പ്; അടിമുടി പരിഷ്ക്കാരിയായി ഇന്ത്യയുടെ സ്വന്തം 'ദേസി ജി-വാഗൺ'
- Lifestyle ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
ആദമിന്റെ മകന് അബു കേസ് ഒത്തുതീര്‍ന്നു
സിനിമയുടെ സഹനിര്‍മാതാവായ തന്റെ പേര് നിര്‍മാതാവിന്റെ പേരിനൊപ്പം ദേശീയ ചലച്ചിത്ര അവാര്ഡിനയച്ചപ്പോള് നല്കിയിരുന്നില്ലെന്നാരോപിച്ച് അഷ്റഫ് ബേദി സിനിമയുടെ സംവിധായകനായ സലീം അഹമ്മദിനെതിരെ ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് ജില്ലാകോടതി ഉത്തരവിടുകയും ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് നാലാം മജിസ്ട്രേട്ട് മുന്‍പാകെ സലീം അഹമ്മദിനെതിരെ വഞ്ചനാക്കുറ്റത്തിന് ക്രിമിനല്‍ കേസും ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ സഹനിര്‍മാതാവിന്റെ പേര് അവാര്ഡിനയിക്കുമ്പോള് നല്‍കാറില്ലെന്നായിരുന്നു സലീം അഹമ്മദിന്റെ നിലപാട്.
ഒത്തു തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിക്കുവാന്‍ തീരുമാനിച്ചതായി ചിത്രത്തിന്റെ സഹനിര്‍മാതാവും പരാതിക്കാരനുമായ അഷ്റഫ് ബേദി പറഞ്ഞു. കേസ് ജില്ലാ കോടതി 13 ന് പരിഗണിക്കും.
-
ജാസ്മിന് പെണ്ണൊരുത്തിയാവുന്നത് എന്തുകൊണ്ട്! അടിമകളെ ഉപയോഗിച്ചുള്ള സിബിന്റെ ഗെയിമിനെതിരെ പ്രേക്ഷകര്‍
-
'നാഷണല്‍ അവാര്‍ഡ് കിട്ടിയത് എനിക്കാണ്'; ഷാരൂഖിനൊപ്പം ഫോട്ടോ എടുത്തപ്പോഴാണ് അവര്‍ക്കത് മനസിലായത്
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ