Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ബോയ്ഫ്രണ്ടില്‍ നീലന് വിവാദം
ബോയ്ഫ്രണ്ടില്‍ നീലന് വിവാദം
ഒക്ടോബര്‍ 1, 2005
ആലുവ കൂട്ടക്കൊലയ്ക്ക് സമാനമായ സംഭവങ്ങള്‍ സിനിമയില്‍ സൃഷ്ടിച്ച് രാക്ഷസരാജാവിലൂടെ ഒരു വിവാദമുയര്‍ത്താന്‍ ശ്രമിച്ച വിനയന് കോളിളക്കം സൃഷ്ടിച്ച മറ്റൊരു സമകാലീന സംഭവം തന്റെ പുതിയ സിനിമയില്‍ പ്രയോജനപ്പെടുത്തുന്നു. ചിത്രീകരണം നടന്നുവരുന്ന ബോയ്ഫ്രണ്ടില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെയും ഐഎഎസ് ഓഫീസര്‍ നളിനി നെറ്റോയെയും കേന്ദ്രീകരിച്ചുണ്ടായ ലൈംഗികാപവാദ കേസിനെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളാണത്രെ വിനയന് ഒരുക്കിയിരിക്കുന്നത്.
നളിനി നെറ്റോയുമായി സാമ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മി ഗോപാലസ്വാമിയാണ്. ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മന്ത്രിയായി അഗസ്റിനുമെത്തുന്നു.
ഒരു കോളജ് വിദ്യാര്‍ഥിയും യൗവനം നഷ്ടപ്പെട്ടിട്ടില്ലാത്ത അവന്റെ അമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ബോയ്ഫ്രണ്ട് പറയുന്നത്. ലക്ഷ്മി ഗോപാലസ്വാമിയുടെ മകനായി മണിക്കുട്ടന് വേഷമിടുന്നു. മണിക്കുട്ടന് ഉള്‍പ്പെട്ട ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരായി അഭിനയിക്കുന്നത് ശ്രീനിവാസനും ജഗദീഷുമാണ്.
അത്ഭുതദ്വീപിനു ശേഷം വിനയന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ ഹണി, മധുമതി എന്നിവരാണ് നായികമാര്‍.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'