Don't Miss!
- Automobiles അടിച്ചു ഫിറ്റായി ആഡംബര വാഹനങ്ങൾ! പിടിച്ച് അകത്തിട്ട് ഒഡീഷ പൊലീസ്, വൈറൽ വീഡിയോ കാണാം
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Lifestyle വിവാഹ ജീവിതത്തില്‍ എന്നും സന്തോഷവും സമാധാനവും വേണോ, എങ്കില്‍ 1-1-1-1 വിവാഹ നിയമം പിന്തടരൂ
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
- Technology സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
11-11-11: മംമ്ത ഐ ലവ് യു, വില്‍ യു മാരി മീ...
പ്രജിത്തിന്റെ വീടായ മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ എടോട്ട് വീട്ടിലായിരുന്നു അടുത്ത ബന്ധുക്കളടക്കം കുറച്ചുപേര്‍ മാത്രം പങ്കെടുത്ത വിവാഹ നിശ്ചയച്ചടങ്ങ്. പത്മനാഭ കര്‍ത്തയുടെയും കുന്നയ്ക്കാല്‍ വല്ലാന് പുത്തന്‍പുര (നോല്ക്കുന്നത്ത്) വീട്ടില്‍ ഗീതയുടേയും മകനാണ് വരന് പ്രജിത്ത്.
കുന്നയ്ക്കാല്‍ അരളിമംഗലത്തു ശിവക്ഷേത്രത്തിനു സമീപമുള്ള എടോട് വീട്ടിലെ താരസുന്ദരിയായ മംമ്ത തന്റെ ബാല്യകാല സുഹൃത്തിലാണ് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണ കസവ് തുന്നിയ മജന്ത നിറമുള്ള സാരിയാണ് മമ്ത ധരിച്ചിരുന്നത്. ഇളം റോസ് നിറമുള്ള കുര്‍ത്തയായിരുന്നു വരന്റെ വേഷം. അച്ഛനോടും അമ്മയോടും അനുവാദം ചോദിച്ച ശേഷമാണു സദസ്സിനു മുന്നില്‍ പ്രജിത്ത് മംമ്തയോടു വിവാഹാഭ്യര്‍ഥന നടത്തിയത്. നിറപറയും നിലവിള ക്കും സാക്ഷിയായി പ്രജിത്തിന്റെ ബന്ധുവായ മണി വിവാഹനിശ്ചയചാര്ത്ത് വായിച്ചു. മാധ്യമങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന വിവാഹനിശ്ചയ ചടങ്ങിനെക്കുറിച്ച് സമീപവാസികളൊന്നും അറിഞ്ഞിരുന്നില്ല.
ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട അടുപ്പമാണുണ്ടായിരുന്നത്. ബഹ്റൈനിലെ സ്കൂളില്‍ ഒരുമിച്ചാണ് മംമ്തയും പ്രജിത്തും പഠിച്ചിരുന്നതെങ്കിലും ഈ ബന്ധം പ്രണയത്തോളമെത്തിയിരുന്നില്ലെന്നു മംമ്ത തന്നെ പറയുന്നു. പ്രജിത്തിന്റെ ഇരട്ട സഹോദരിയായ പ്രസീതയുടെ വിവാഹത്തിനെത്തിയ പ്പോഴാണു പ്രജിത്ത് തന്റെ പ്രണയം മംമ്തയോടു തുറന്നുപറഞ്ഞത്.
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ