Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
രാഷ്ട്രീയം മോളിവുഡിന് പുതിയ പാര
രാജസേനന്റെ ഇന്നാണ് ആ കല്യാണം, കെ.കെ ഹരിദാസിന്റെ ജോസേട്ടന്റെ ഹീറോ എന്നിവയുടെ ചിത്രീകരണംനടക്കുന്ന കോഴിക്കോട്ടാണ് യൂണിറ്റ് വണ്ടികള്‍ക്ക് നേരെ കല്ലേറ് നടന്നത്. ബിഎംഎസ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഷൂട്ടിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്നില്ല എന്ന പ്രശ്നത്തെ ചൊല്ലിയുണ്ടായ വിവാദത്തിന് ശേഷമാണ് കല്ലേറ് നടന്നത്. ഇതിനുപിന്നില്‍ ബിഎംഎസ് പ്രവര്‍ത്തകരാണെന്ന് സിനിമപ്രവര്ത്തകര് ആരോപിച്ചു.
പരാതിയെ തുടര്‍ന്ന് ഫറോക്ക് പോലീസ് കേസ്സെടുക്കുകയും ബിഎംഎസ് പ്രവര്‍ത്തകരെ അറസ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷം വീണ്ടും ബൈക്കുകളിലെത്തിയ സംഘം യൂണിറ്റിലെ മറ്റുവാഹനങ്ങള്‍ക്കു നേരെയുംകല്ലേറുനടത്തി. വന്‍പൊലീസ് സംഘത്തിന്റെ കാവലിലാണ് പിന്നീട് ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടര്‍ന്നത്. ഫെഫ്ക-മാക്ട പ്രശ്നമായിരുന്നു ഇത്രയും കാലം ലൊക്കേഷനുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതെങ്കില്‍ ,ഇത് യൂനിയനുകള്‍ക്കുള്ളിലെ രാഷ്ട്രീയ ചേരിതിരിവാണ് പ്രശ്നങ്ങള്‍ക്കുകാരണമായിരിക്കുന്നത്.
കോഴിക്കോട്ടെ ബിഎംഎസ് നേതാവിന്റെ കാര്‍ ലൊക്കേഷനില്‍ ഓടാന്‍ വിളിക്കാത്തതാണ് മൂലകാരണമെന്ന് പറയപ്പെടുന്നു. സെവന്‍സിനു പിന്നാലെ ഇന്നാണ് ആ കല്ല്യാണം,ജോസേട്ടന്റെ ഹീറോ,ഇന്ത്യന്‍ റുപ്പി ചിത്രങ്ങളുടെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുകയാണ്.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?