Don't Miss!
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
സുകുമാരന്റെ മക്കള്‍ സിനിമയിലേക്ക്
സുകുമാരന്റെ മക്കള്‍ സിനിമയിലേക്ക്
ഡിസംബര്‍ 20, 2001
കൊട്ടാരക്കരയുടെയും ബാലന് കെ. നായരുടെയും മക്കള്‍ക്ക് പിന്നാലെ സുകുമാരന്റെ മക്കളും സിനിമയിലേക്ക്. സുകുമാരന്റെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് സിനിമയില്‍ അരങ്ങേറുന്നത്.
വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന് എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുകയാണ് ഇന്ദ്രജിത്ത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകവേഷം ചെയ്താണ് പൃഥ്വിരാജ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ഇന്ദ്രജിത്ത് നേരത്തെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറാണ് ഇന്ദ്രജിത്ത്. പൃഥ്വിരാജ് ആസ്ട്രേലിയയില്‍ ബാച്ചിലര്‍ ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് പഠിക്കുന്നു.
സുകുമാരന്റെ ഭാര്യ മല്ലികാ സുകുമാരനും ഇപ്പോള്‍ അഭിനയരംഗത്തുണ്ട്. ടെലിവിഷന്‍ സീരിയലുകളിലാണ് മല്ലിക അഭിനയിക്കുന്നത്.
പ്രഗത്ഭ നടന്മാരുടെ മക്കള്‍ സിനിമയില്‍ അഭിനയിക്കുന്നത് മലയാളത്തില്‍ മുമ്പുമുണ്ടായിട്ടുണ്ട്. കൊട്ടാരക്കര ശ്രീധരന്‍നായരുടെ മകനായ സായികുമാറും ബാലന് കെ. നായരുടെ മകനായ മേഘനാദനും നടന്മാരെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്. നാടകകൃത്തും ചലച്ചിത്ര-നാടക നടനുമായ അന്തരിച്ച എന്‍. എന്‍. പിള്ളയുടെ മകനാണ് നടന് വിജയരാഘവന്.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി